Letters
കേന്ദ്രസർക്കാർ സമീപനം കർഷകദ്രോഹം
Thursday, September 20, 2018 12:14 AM IST
റബർകൃഷി സബ്സിഡി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി വാണിജ്യമന്ത്രാലയം നടപ്പാക്കിയിരിക്കുന്ന പുതിയ നിബന്ധനകൾ കേരളത്തിലെ റബർ കർഷകരെ ദ്രോഹിക്കലാണ്. റബർ പുതുകൃഷി ചെയ്യുന്ന കർഷകർക്കായി സബ്സിഡി തുകയുടെ 75 ശതമാനം മാറ്റിവയ്ക്കണമെന്നതാണ് ഒരു നിബന്ധന. റബർ വെട്ടിമാറ്റി വീണ്ടും നടുന്നവർക്കുള്ള വിഹിതം 25 ശതമാനം മാത്രമാക്കി. കേരളത്തിലെ റബർ കർഷകരിൽ 75 ശതമാനവും ആവർത്തനകൃഷി ചെയ്യുന്നവരാണ്. 201718 റബർകൃഷി സബ്സിഡിയായി 18 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത് റബർ പുതുകൃഷി ചെയ്യുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കർഷകർക്കാണ്.

അനുദിനം കൂടിവരുന്ന ഉത്പാദനച്ചെലവിന്‍റെ അടിസ്ഥാനത്തിൽ സബ്സിഡി തുകയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കേന്ദ്രസർക്കാർ തയാറാകുന്നില്ല. റബർ ഉത്പാദന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന പല രാജ്യങ്ങളും റബർ കർഷകർക്ക് നല്ല നിലയിൽ സബ്സിഡി നൽകി റബർ കർഷകരെ സംരക്ഷിക്കുന്പോൾ കേന്ദ്രസർക്കാർ കർഷക ദ്രോഹസമീപനമാണു സ്വീകരിക്കുന്നത്.

കേരളത്തിലെ കൃഷിക്കാരെ ദ്രോഹിച്ചുകൊണ്ട് ഉത്പാദനച്ചെലവ് കൂടുതൽ എന്ന ന്യായം പറഞ്ഞ് കേന്ദ്രസർക്കാർ റബർ കൃഷി ഇനി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് വ്യാപിപ്പിക്കേണ്ടത് എന്ന നിലപാടിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഹെക്‌ടറിന് 40,000 രൂപ വരെ സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുകയും റബർ ബോർഡിന്‍റെ പ്രവർത്തനങ്ങൾ അവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി അടക്കമുള്ള ബോർഡുകളുടെ ഏകോപനത്തിലൂടെ കയറ്റുമതി സാധ്യതയുള്ള തോട്ടവിളകളുടെ പ്രത്യേക ബോർഡ് രൂപീകരിച്ച് റബർ ബോർഡ് തന്നെ നിർത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ടി.എം. ജോർജ് തുപ്പലഞ്ഞിയിൽ, കൂരോപ്പട