Letters
നിർബന്ധിത പിരിവ് ജനാധിപത്യവിരുദ്ധം
Tuesday, September 25, 2018 11:10 PM IST
സാലറി ചലഞ്ച് എന്നു വിളിക്കപ്പെടുന്ന പിരിവിനെപ്പറ്റി ദീപികയുടെ സെപ്റ്റംബർ 19ലെ മുഖപ്രസംഗം ശ്രദ്ധേയമായി. അഭിനന്ദനങ്ങൾ. കഷ്ടനഷ്ടങ്ങളിൽനിന്നു കരകയറാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേഗംകൂട്ടാനും ധനസമാഹരണം ആവശ്യമാണ്. അതിനുവേണ്ടി സംഭാവന അഭ്യർഥിക്കുന്നതും സ്വീകരിക്കുന്നതും അംഗീകരിക്കാവുന്നതാണ്. എന്നാൽ, അതു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേലും സ്വകാര്യതയിന്മേലും കടന്നുകയറിക്കൊണ്ടാകരുത്.

നിർബന്ധിത പിരിവ് കൊള്ളടിക്കലാണെന്നും രാജാവിനേക്കാളധികം രാജഭക്തി അപകടകരമാണെന്നും കോടതിയും നിരീക്ഷിക്കുന്നു. കോടതി പറഞ്ഞതാണു ശരിയെന്നു ധനമന്ത്രി പറയുന്നു. അങ്ങനെ പറഞ്ഞെങ്കിൽ അതു കോടതിയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.

വിസമ്മതമുള്ളവർ വിസമ്മതപത്രം നൽകണമെന്നു നിഷ്കർഷിക്കുന്നതു ദുരുദ്ദേശ്യപരമാണ്. താത്പര്യമുള്ളവർ സമ്മതപത്രം തരണമെന്ന് എന്തുകൊണ്ടു പറയുന്നില്ല? അതല്ലേ കൂടുതൽ യുക്തിഭദ്രമായ സമീപനം? താത്പര്യമില്ലെങ്കിൽ എഴുതിത്തരൂ എന്ന സമീപനം ഭീഷണിയാണ്. അവരുടെമേൽ പ്രതികാര നടപടിയുണ്ടാകും എന്നുപറയാതെ പറയുകയാണ്. അങ്ങനെ ഭയം സൃഷ്ടിക്കുകയാണ്. ഭയപ്പെടുത്തി ഭരിക്കുക എന്നത് ഏകാധിപത്യഭരണത്തിന്‍റെ രീതിയാണ്.

ചെന്നു കൊണ്ടുവരാൻ പറഞ്ഞാൽ കൊന്നു കൊണ്ടുവരാൻ ഉത്സാഹം കാട്ടുന്ന പോഷകസംഘടനാ പ്രവർത്തകരുള്ളപ്പോൾ ബലം കുറഞ്ഞവർ ഭയക്കും. കാരണംകാണിക്കൽ, തരംതാഴ്ത്തൽ, സസ്പെൻഷൻ, മർദനം, ഒറ്റപ്പെടുത്തൽ അങ്ങനെയങ്ങനെ എന്തെല്ലാം വാളുകളാണു തലയ്ക്കുമുകളിൽ തലനാരിഴകളിൽ തൂങ്ങിനിൽക്കുന്നത്? അനിഷ്ടവും വെറുപ്പും വൈരാഗ്യവും തീർക്കാൻ വെട്ടാവുന്ന വെട്ടുകളുടെ എണ്ണം 51 കവിയരുത് എന്ന നിബന്ധനയൊന്നും ഒരു പാർട്ടിയുടെയും നിയമാവലിയിൽ ഉണ്ടാവില്ല. ഭീഷണിയും പ്രതികാര നടപടിയുമൊന്നും ഉണ്ടാകില്ല എന്നു നൂറ്റൊന്നാവർത്തിച്ചാലും സാധാരണക്കാർ വിശ്വസിക്കാൻ മടിക്കും.

രാഷ്‌ട്രീയക്കാർ അങ്ങനെ എന്തെല്ലാം പറയും, പറയുന്നതെല്ലാം വിശ്വസിക്കാമോ എന്നു നമ്മുടെ മുഖത്തുനോക്കി ചോദിച്ചതും ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവാണ്. പുത്രകളത്രാദി പരിവാരങ്ങളുടേതടക്കം "അ' മുതൽ "ക്ഷ' വരെയുള്ള സർവചെലവുകളും സർക്കാർ വഹിക്കുമെങ്കിൽ ഒരുമാസത്തെ ശന്പളം ദാനം ചെയ്തേ എന്നു പുരമുകളിൽ കയറിനിന്നു വിളിച്ചുകൂവാൻ വലിയ ത്യാഗമനോഭാവമൊന്നും വേണ്ട.

പരമാവധി സംഭാവന ചെയ്യാൻ ആളുകളെ സ്നേഹബുദ്ധ്യാ പ്രേരിപ്പിക്കുകയാണു വേണ്ടത്. കൈയൂക്കിന്‍റെയും ധാർഷ്ഠ്യത്തിന്‍റെയും അധികാരത്തിന്‍റെയും ഭാഷ അപകടസൂചനയാണ്. 1947ൽ നമുക്കു സ്വാതന്ത്ര്യം ലഭിച്ചു എന്ന് ഓഗസ്റ്റ് പതിനഞ്ചിനെങ്കിലും നാം സന്തോഷത്തോടെ അഭിമാനിക്കുന്നുണ്ടല്ലോ. വിസമ്മതിക്കാൻ സമ്മതിക്കുക എന്നതു സഹിഷ്ണുതയുടെ പ്രായോഗിക ഭാവമാണ്. നമ്മുടെ ഈ ജനാധിപത്യഭരണക്രമത്തിൽ ജനങ്ങൾ നിർഭയരായിരിക്കട്ടെ. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും ഒരർഥത്തിൽ മൃതി തന്നെയല്ലേ?

പ്രഫ. എം.ജി. രാമചന്ദ്രൻ, മണക്കാട്, കാഞ്ഞിരപ്പള്ളി