Letters
ഒഴുകിവരുന്നു കോടികൾ, ഇനി എന്തു ചെയ്യും?
Wednesday, October 17, 2018 12:58 AM IST
പ്രളയദുരിതാശ്വാസത്തിനു വേണ്ടി കോടികൾ നിലയ്ക്കാതെ ഒഴുകിവരുന്നു. സംസ്ഥാനത്തു സാന്പത്തിക ആസൂത്രണ വിദഗ്ധർക്ക് ഒരു പഞ്ഞവുമില്ല. എന്നിട്ടും ഒരു പതിനായിരം രൂപ വിതരണം പോലും കുറ്റമില്ലാതെ പൂർത്തിയാക്കാൻ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റു വിഷയങ്ങളിൽ ആനന്ദിച്ചാറാടുന്ന മാധ്യമങ്ങളും പാർട്ടികളും ഈ വിഷയത്തിൽ ഒരു പൊതുശ്രദ്ധ പോലും ക്ഷണിക്കുന്നില്ല. കെടുതിയിൽ ഉഴലുന്ന ഗ്രാമീണ മനുഷ്യർ നല്ല മനസുള്ള നാട്ടുകാരെ ശരണം പ്രാപിക്കുന്നു. അവരുടെ നന്മയിൽ വിശപ്പകറ്റുന്നു. അതിനിടയിൽ പ്രമുഖ പ്രസ്ഥാനങ്ങൾ അടുത്തുകിടന്നു പിടയുന്ന ഹതഭാഗ്യരെ കാണാതെ, വൻ തുകകൾ ശേഖരിച്ച് സംഭാവന ചെയ്യാൻ മുഖ്യമന്ത്രിയുടെ ഡേറ്റ് നോക്കി പോകുന്നു.

സർക്കാർ ചെയ്യേണ്ടതു പ്രളയ ഫണ്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന കോടികളിൽ ഒരു പൈസ പോലും പാഴാകാതിരിക്കാൻ സമഗ്രമായ ദുരിത നിവാരണ പദ്ധതിക്കായി സംസ്ഥാനാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി പൊതുജനപങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുകയാണ്. പത്രവാർത്തകളിൽ നിന്നു മനസിലാവുന്നത് ഇക്കാര്യങ്ങൾ ചിന്തിക്കാനും പറയാനും സംസ്ഥാനത്തു മുഖ്യമന്ത്രി മാത്രമേയുള്ളു എന്നാണ്. അദ്ദേഹം വിദേശത്തായിരുന്ന സമയം ഒരു മന്ത്രിസഭായോഗമോ അഖില കക്ഷി സമ്മേളനമോ ഉദ്യോഗസ്ഥ തല കൂട്ടായ്മയോ ഇക്കാര്യങ്ങൾ പരിഗണിച്ചിരുന്നോ? നാണമില്ലാതെ പലവിധ ദുരൂഹ / അസമയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനശ്രദ്ധ തിരിച്ചുവിടുന്ന ഇന്നത്തെ പ്രവണത അത്യധികം വിനാശകരമാണ്.

ഫിലിപ്പ് പഴേന്പള്ളി, പെരുവ