Letters
ജനങ്ങളെ വീണ്ടും പിഴിയണോ?
Wednesday, October 17, 2018 12:59 AM IST
ജിഎസ്ടി മൂലം ഇപ്പോൾ തന്നെ ജനങ്ങളുടെ തലയിൽ വലിയ ഭാരമുണ്ട്. പ്രളയ ദുരിതാശ്വാസത്തിനായി ഒരു ശതമാനം സെസ് കൂടി ഏർപ്പെടുത്തുവാൻ പോവുകയാണത്രേ. സാധാരണക്കാരനെ വീണ്ടും പിഴിയുന്നതിനു പകരം, കോർപറേറ്റ് കന്പനികളുടെ ഈ വർഷത്തെ ലാഭത്തിൽ നിന്ന് ഒരു ശതമാനം തുക കേന്ദ്ര സർക്കാർ ഈടാക്കി കേരളത്തിന് നൽകിയാൽ തന്നെ ആവശ്യത്തിലധികം പണം ലഭിക്കും.

201718 വർഷം 10 പ്രമുഖ കന്പനികൾ ഉണ്ടാക്കിയ ലാഭം രണ്ടു ലക്ഷം കോടി രൂപയാണ്. ഈ വർഷം ലാഭമുണ്ടാക്കിയ 6000 കന്പനികളുടെ ലാഭത്തിന്‍റെ ഒരു ശതമാനം 20,000 കോടി രൂപയ്ക്കു മുകളിൽ വരും. ഇത്തവണ റിലയൻസിന്‍റെ ലാഭം 36075 കോടി രൂപയാണ്. സാധാരണക്കാരനെ പിഴിഞ്ഞു കൊണ്ടാണ് ഓയിൽ, ഫാർമ, ടയർ, സിമന്‍റ് കന്പനികൾ ലാഭമുണ്ടാക്കുന്നത്. ഇവരിൽ നിന്ന് ഒരു ശതമാനം സെസ് ഈടാക്കിയാൽ മതി, കേരളത്തെ സഹായിക്കാനുള്ള മുഴുവൻ പണവും കേന്ദ്ര സർക്കാരിനു ലഭിക്കും. അതിനുള്ള ഇച്ഛാശക്തി വേണം സർക്കാരിന് എന്നുമാത്രം.

കേരളത്തിൽ ജി എസ് ടി തുക പൂർണമായും സർക്കാരിനു കിട്ടുന്നില്ല. പല കടകളും ഇപ്പോഴും ബില്ലടിക്കാതെ തുണ്ടു കടലാസിൽ ബിൽ നൽകുന്നു. ഹോട്ടൽ ഭക്ഷണത്തിനു ടോക്കണ്‍ നൽകുന്നു. ഇവരെല്ലാം ഉപഭോക്താവിൽ നിന്നു നികുതി ഈടാക്കുന്നു. എന്നാൽ മുഴുവനായോ ഭാഗികമായോ നികുതി വെട്ടിക്കുന്നു.

സാലറി ചലഞ്ചിനെ എതിർക്കുന്നവർ ഒരു കാര്യം മാത്രം ചെയ്യുക. അടുത്ത ഒരു വർഷത്തേക്ക് ജോലി ആത്മാർഥമായി ചെയ്യുക. ജോലി സുതാര്യമായും സത്യസന്ധമായും മാനുഷിക പരിഗണനയോടെയും ചെയ്താൽ തീരാവുന്നതേയുള്ളു കേരളത്തിലെ പ്രശ്നങ്ങൾ.

വിൻസന്‍റ് നടവയൽ