Letters
അക്ഷരം അറിയാത്ത സാക്ഷരർ
Wednesday, October 17, 2018 1:00 AM IST
ഒരു ഭാഷ എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള കഴിവിനെയാണ് പരന്പരാഗതമായി സാക്ഷരത എന്നു പറയുന്നത് . ഇത്തരത്തിൽ 1991 ഏപ്രിൽ 18 ന് സന്പൂർണ സാക്ഷരതാ പദവി ലഭിച്ച സംസ്ഥാനമാണ് കേരളം. തുടർന്ന് അതുല്യം പരിപാടിയുടെ വിജയകരമായ നടത്തിപ്പിലൂടെ നാലാം ക്ലാസ് തുല്യമായ പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ലഭിച്ച ആദ്യ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തെ തേടിയെത്തി.

എന്നാൽ, കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന നല്ലൊരു വിഭാഗം കുട്ടികൾക്കും മലയാളം എന്ന മാതൃഭാഷ പോലും തെറ്റുകൂടാതെ എഴുതാൻ അറിയാത്ത അവസ്ഥയാണ്. പൊതു വിദ്യാലയങ്ങൾക്ക് പുറമെ കേരളത്തിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ് സി സിലബസ് കുട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല.

കുട്ടികളിൽ വായനാശീലം കുറയുന്നു എന്നതും സ്മാർട്ട് റൂം ക്ലാസുകളിലെ പഠന രീതിയും നമ്മുടെ മൂല്യനിർണയ രീതിയുമൊക്കെയാണു കുട്ടികൾക്ക് അക്ഷരജ്ഞാനം കുറയാനുള്ള പ്രധാന കാരണം. മുൻകാലങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഏതൊരു വ്യക്തിയും അക്ഷര സ്ഫുടതയോടെ വായിക്കുകയും തെറ്റ് കൂടാതെ എഴുതുകയും ചെയ്യുമായിരുന്നു. ആയതിനാൽ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കേണ്ട കാലയളവിൽ പഴയ രീതിയിലുള്ള അധ്യാപന രീതികൾ പിന്തുടരുന്നതാണു കുട്ടികൾക്കുള്ള ഏറ്റവും മികച്ച ബോധന രീതി. പുസ്തകങ്ങളുടെ ശ്മശാനഭൂമിയായി തീർന്നിരിക്കുകയാണു പല സ്കൂളുകളിലെയും ലൈബ്രറികൾ .

കേരളത്തിൽ ഓരോ വർഷവും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരുടെ തൊഴിലില്ലായ്മാ സൂചിക ഉയരുന്നതിനുള്ള കാരണവും സാക്ഷരർക്കിടയിലെ നിരക്ഷരർ തന്നെയാണ്. സംസ്ഥാന ഗവണ്മെന്‍റ് ഈ വിഷയം വിശദമായി പഠിക്കാൻ തയാറാവുകയും സന്പൂർണ സാക്ഷര സംസ്ഥാനം എന്ന പദവി ഭംഗിവാക്ക് എന്നതിനപ്പുറം പൂർണമായും അർഥവത്താക്കുവാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം.

സി. എനോയ്, എനോയ് ഭവൻ, മയ്യനാട്