Letters
വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കണം
Tuesday, November 13, 2018 1:28 AM IST
നമ്മുടെ സമൂഹത്തിൽ ഞെട്ടലും വേദനയുമുണ്ടാക്കുന്ന ഒരു കൂടപ്പിറപ്പായി മാറിയിരിക്കുന്നു വാഹനാപകടങ്ങൾ. അതും നിയന്ത്രണമില്ലാത്ത വേഗം മൂലമുണ്ടാകുന്ന അപകടങ്ങൾ. നമ്മുടെ ഉറ്റവരും ഉടയവരുമായ ഒട്ടേറെപ്പേർ ഇക്കാരണത്താൽ അകാലത്തു നമ്മെ വിട്ടുപിരിഞ്ഞിട്ടുണ്ട്. ഈ അടുത്തകാലത്തെ വയലനിസ്റ്റ് ബാലഭാസ്കറുടെ വേർപാട് ഓർക്കുമ്പോൾ ഇങ്ങനെയെത്ര പേരാണ് നമ്മെ അകാലത്തിൽ വിട്ടുപിരിയുന്നതു.

ഇന്നു കേരളത്തിലെ റോഡുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ 80 ശതമാനവും ഒന്നോ രണ്ടോ വർഷത്തിലധികം പഴക്കമില്ലാത്തവയാണ്. അതായതു മണിക്കൂറിൽ 120 കി. മി. വരെ വേഗത്തിൽ ഓടാവുന്ന വാഹനങ്ങളാണു യുവാക്കളും മറ്റും വെടിച്ചില്ലു പോലെ പറത്തുന്നത്. ഈ വണ്ടി കൾക്ക് ഇത്രയും സ്പീഡിൽ ഓടാനുള്ള കഴിവുണ്ടെങ്കിലും ഈ സ്പീഡിൽ ഏതു റോഡിൽ ഓടിക്കാൻ കഴിയും, ഏതു നിയമം അനുവദിക്കും? ഫോർ വീലറിന് 70 / 90 കി. മി. വരെയാണു അനുവാദം. ഉപഭോക്താക്കൾ ഈ നിയമം അനുസരിക്കില്ലായ്കയാൽ വാഹനത്തിൽ ഇതിനു കൺട്രോൾ ഏർപ്പെടുത്തണം.

ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഒരു സിഗ്നൽ ലൈറ്റ് അകത്തു കാണിക്കുന്നതുപോലെ പുറത്തും കാണിച്ചാൽ ഏതു ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുമെന്ന് ഉറപ്പാണ്. അതുപോലെതന്നെ വേഗപരിധി ലംഘിച്ചാലും ഒരു സിഗ്നൽ ലൈറ്റ് പുറത്തു വയ്ക്കുക. അമിതവേഗം നിയന്ത്രിക്കപ്പെടും. അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാകുകയും ചെയ്യും.

അഗസ്റ്റിൻ ജോർജ്, പുത്തൻപുരയിൽ, രാമപുരം