Letters
മതവിശ്വാസങ്ങൾക്കു നേരേ എന്തിനീ കടന്നുകയറ്റം‍?
Tuesday, November 13, 2018 1:30 AM IST
മതേതര രാഷ്‌ട്രമായ ഭാരതത്തിൽ, ദൈവത്തിന്‍റെ നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ എന്തേ മതങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കുമെതിരേ കടന്നുകയറ്റം? ഈ മതങ്ങളൊന്നുംതന്നെ ഏതെങ്കിലും രാഷ്‌ട്രീയപാർട്ടികൾക്കോ അവരുടെ ആശ‍യങ്ങൾക്കോ എതിരേ കടന്നുകയറ്റം നടത്തിയിട്ടില്ല. എന്നാൽ നൂറ്റാണ്ടുകളായി അനുവർത്തിച്ചുപോരുന്ന മതവിശ്വാസങ്ങളെയും ആചാരങ്ങളെയും താറടിച്ചു കാണിക്കാനാണു ചില മാധ്യമങ്ങളുടെ ശ്രമം. അതിനെതിരേ വിശ്വാസികൾ പ്രതികരിക്കും.

കേരളസർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിജ്ഞാനകൈരളി മാസിക ഓഗസ്റ്റ്ഒക്‌ടോബർ ലക്കങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാന കൂദാശകളിലൊന്നായ കുന്പസാരത്തെ വിമർശിച്ചുകണ്ടു. വിജ്ഞാനകൈരളിയോട് ഒരപേക്ഷ, കുമ്പസാരം എന്തെന്ന് അറിവില്ലെങ്കിൽ ഇത്തരം വിഡ്ഢിത്തം വിളന്പരുത്. പാപം ചെയ്ത ഒരാൾ അതു മറ്റൊരാളോട് ഏറ്റുപറയുന്നതല്ല കുന്പസാരം. എങ്കിൽപ്പിന്നെ വിജ്ഞാനകൈരളിയിൽ ലേഖനം എഴുതിയ ആളോടാകാമല്ലോ ഈ ഏറ്റുപറച്ചിൽ.

വിജ്ഞാനകൈരളിയുടെ ഒരു പേമെന്‍റ് ചെക്കിലോ റിസീവബിൾ ചെക്കിലോ റോമൻ കലണ്ടറിലെ 2018 എന്ന വർഷവും തീയതിയും ഇട്ടാൽ മാത്രമേ ആ ചെക്കുകൾ വാലിഡ് ആവുകയുള്ളൂ. ആ കാലഗണനയ്ക്കും ചരിത്രത്തെ എഡി എന്നും ബിസി എന്നും രണ്ടായി തിരിക്കുന്നതിനു കാരണക്കാരനായ യേശുക്രിസ്തുവാണു കുന്പസാരം എന്ന കൂദാശ സ്ഥാപിച്ചത്. ആ കൂദാശ നൽകാൻ അധികാരപ്പെടുത്തപ്പെട്ടവരാണ് വൈദികർ. ലോകാവസാനംവരെ കുന്പസാരക്കൂട്ടിൽ വൈദികർ ഇരിക്കും. വിശ്വാസികൾ കുന്പസാരിക്കും.

കുന്പസാരക്കൂടിനു കാൽവരിയിലെ രക്തത്തിന്‍റെ ഗന്ധമുണ്ട്. അങ്ങനെ ഓരോ കുന്പസാരക്കൂട്ടിലും മനുഷ്യകുലത്തിന്‍റെ പാപങ്ങൾ കഴുകപ്പെടുന്നു. വൈദികർ പാപമോചനാശീർവാദം നൽകുന്പോൾ ഈ കൂദാശയിലൂടെ പാപികളായ വിശ്വാസികൾ മോചിതരാകുന്നു. ഇതു മനസിലാകണമെങ്കിൽ വിജ്ഞാനകൈരളി ആന്തരിക നേത്രങ്ങളെ തുറക്കണം. ജ്ഞാനത്തിനെതിരേ തിന്മ പ്രബലപ്പെടുകയില്ല.

മതവും ജാതിയും നിറവും ഒന്നും നോക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ ഈശ്വരസന്നിധാനത്തിലെത്തുന്ന ഭാരതമക്കൾക്ക് തങ്ങളുടെ വിശ്വാസങ്ങൾ പാലിക്കുന്നതിൽ കൂച്ചുവിലങ്ങ് അംഗീകരിക്കനാവില്ല. പ്രളയക്കെടുതിയിൽ സഹായഹസ്തങ്ങളുമായി ഒന്നിച്ച ഭാരതമക്കൾ വീണ്ടും ഒന്നിക്കും; അവരവരുടെ വിശ്വാസസംരക്ഷണത്തിനായി.

ആലീസ് ജോർജ്, രാമപുരം