Letters
അനാവശ്യങ്ങളിൽ അഭിരമിക്കുന്ന ജനത
Sunday, November 18, 2018 11:07 PM IST
അനാവശ്യങ്ങളിൽ അഭിരമിക്കുകയാണു കേരള ജനത. ഇക്കാലത്തു കേരളത്തിന്‍റെ പൊതു മണ്ഡലങ്ങളിൽ നടക്കുന്ന ഭൂരിഭാഗം കാര്യങ്ങളും അനാവശ്യങ്ങൾ തന്നെയാണ്. സർക്കാരും ജനങ്ങളും സമയവും ധനവും പ്രയത്നവും വ്യയം ചെയ്യുന്നതു തികച്ചും ജനദ്രോഹപരമായ കാര്യങ്ങൾക്കു വേണ്ടിയാണ്. നന്മ പ്രവൃത്തികൾ പ്രകീർത്തിക്കപ്പെടേണ്ട ഇരട്ടി ആവേശത്തിൽ തിന്മപ്രവൃത്തികളും അവയുടെ പശ്ചാത്തലങ്ങളും ജനമധ്യത്തിൽ സദ്ദുദ്ദേശ്യപരമല്ലാതെ രാപകൽ വിശകലനം ചെയ്യപ്പെടുന്നു. അവഗണിച്ചു നിർത്തേണ്ട വ്യക്തികളെയും സംഭവങ്ങളെയും ചുറ്റിപ്പറ്റി സംസ്ഥാന ഖജനാവിൽ നിന്നു പണം ധൂർത്തടിക്കുന്നു. ആ പാഴ്ച്ചെലവുകളെക്കുറിച്ചു ദുഃഖിക്കുന്നവർ ഇല്ല.

സർക്കാർ ഖജനാവിലെ പണം മുടക്കി കേസുകൾ അനവധി നടത്തപ്പെടുന്പോൾ സർക്കാർ അഴിമതി അന്വേഷണ കമ്മീഷനുകൾ പുതിയ അഴിമതികളുടെ പ്രഭവസ്ഥാനമായി മാറുന്നു. മതവിശ്വാസങ്ങളും ആചാരങ്ങളും പൊതു സമൂഹത്തിന്‍റെ തർക്ക വിഷയങ്ങളാക്കി വളർത്തി നാടിന്‍റെ സ്വൈരം കെടുത്തുന്നു. അവഗണിച്ചു തള്ളേണ്ട വിഷയങ്ങൾ നാടിന്‍റെ വികസനത്തെ തുരങ്കംവയ്ക്കാൻ പര്യാപ്തമാംവണ്ണം ചീർത്തുതടിക്കുന്നതു കഷ്ടം തന്നെ. ജനത്തെ ഭ്രാന്തു പിടിപ്പിക്കുന്ന ആശയക്കുഴപ്പങ്ങൾ ചാനലുകൾ ജനമധ്യത്തിലേക്കു വാരിവിതറുകയാണ്. ജനക്ഷേമകരമായ ഏതെങ്കിലും ഒരു കാര്യം ഈ നാട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടു നാളെത്രയായി?

ദ്രോഹം വിതയ്ക്കുന്ന ഹർത്താലെത്ര ഇവിടെ മൊത്തമായും ചില്ലറയായും അനുദിനം ആഘോഷിക്കപ്പെടുന്നു! ഒറ്റ വ്യക്തിയെ മുൻനിർത്തി മുഴുവൻ ജനങ്ങളേയും എത്രവട്ടം ഹർത്താലിൽ കുടുക്കി? ഇതുമൂലം യാതന അനുഭവിക്കുന്ന ജനലക്ഷങ്ങളെ ആരോർക്കുന്നു?

ഈ ദുരവസ്ഥയ്ക്കു മാറ്റം വരണം. ജനങ്ങൾ ഉറക്കംനിർത്തി ഉണരണം. നാടിനെ ഗ്രസിച്ചിരിക്കുന്ന വിധ്വംസക രാഷ്‌ട്രീയ തിമിരം തുടച്ചു മാറ്റണം. മുഴുവൻ ജനതയും ശക്തിയോടെ ഗുണകരമായി പ്രതികരിക്കണം.

ഫിലിപ്പ് പഴേന്പള്ളി, പെരുവ