Letters
പണിമുടക്കുത്സവം നടത്തുന്നവരോടൊരു ചോദ്യം
Monday, January 7, 2019 9:53 PM IST
എന്തിനുവേണ്ടിയാണീ നാല്പത്തെട്ടു മണിക്കൂറിലെ പണിമുടക്ക്? ഈ രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ 80 ശതമാനത്തിലധികം വരുന്ന സന്പത്ത് മുഴുവൻ കൈക്കലാക്കുന്നവർ നടത്തുന്ന സമരം മുഷ്കും മസിൽ പെരുപ്പും കൂടി നാട്ടുകാരെ ചീത്തവിളിക്കുന്ന തെരുവുഗുണ്ടകളുടെ അഴിഞ്ഞാട്ടം പോലയേ കാണാനാവൂ.

സ്ഥിതിസമത്വം ഉണ്ടാക്കാനായി ഉണ്ടായ കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉച്ചനീചത്വം സൃഷ്ടിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷത്തിലും യാതൊരു സ്വാധീനവും ഉണ്ടാക്കാൻ കഴിയാത്ത രാഷ്‌ട്രീയ പാർട്ടികൾ തങ്ങൾ ഇവിടെയുണ്ട് എന്നു സ്വയം ബോധ്യപ്പെടാൻ വേണ്ടി കാലാകാലങ്ങളിൽ പണിമുടക്കും ഹർത്താലും പോലുള്ള നേർച്ചകൾ നടത്താറുണ്ട്. ഈ രാജ്യം ദീർഘകാലം ഭരിച്ച കോൺഗ്രസും 48 മണിക്കൂർ പണിമുടക്കിന് അവരുടെകൂടെക്കൂടി എന്നതാണ് പരിതാപകരം.

രാജ്യത്തെ സംഘടിത തൊഴിലാളിവർഗത്തെ സംഘടിപ്പിച്ച് അവർ വാങ്ങുന്ന അനർഹ വേതനത്തിന്‍റെ പങ്കുപറ്റി തടിച്ചുകൊഴുത്തു പാർട്ടികൾ സന്പന്നമായ പ്രസ്ഥാനമായി തീരുന്നു. അതുകൊണ്ടാണു വനിതാ മതിൽ പോലുള്ള വന്പൻ കെട്ടുകാഴ്ചകളും തെരുക്കൂത്തുകളും നിഷ്പ്രയാസം സംഘടിപ്പിക്കാൻ കഴിയുന്നത്.

വെറും അടിമകൾ മാത്രമായ ബഹുഭൂരിപക്ഷം അണികളും നേതൃത്വം എങ്ങനെ ചാടിക്കളിക്കണമെന്ന് പറഞ്ഞാലും വരവണ്ണം തെറ്റാതെ അതേപടി അനുസരിക്കുന്നു. (അനുസരിച്ചില്ലെങ്കിൽ ജീവിതംതന്നെ അപകടത്തിലാകുമെന്ന കാര്യം വേറെ).

ജീവിക്കാൻ മാർഗമില്ലാതെ കർഷകർ ജീവനൊടുക്കുന്ന നാട്ടിൽ വർഷംതോറും ലക്ഷങ്ങൾ ശന്പളമായി വാങ്ങുന്ന സർക്കാർ ജീവനക്കാരോടു 48 മണിക്കൂർ പണിമുടക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരെ വിചാരണ ചെയ്യണം.

സെബാസ്റ്റ്യൻ കൊല്ലിത്തടം കാമാക്ഷി, ഇടുക്കി