Letters
ആക്സിഡന്‍റ് പ്രിവൻഷൻ വിഭാഗം വേണം
Monday, February 4, 2019 10:41 PM IST
കേരളത്തിലെ റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2018ൽ മരണം 4199. 2016 മുതലുള്ള മൂന്നു വർഷത്തിനുള്ളിലെ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർ 91,444. മരിച്ചവരിൽ കൂടുതലും ഈ രാജ്യത്തിന് അത്യാവശ്യം വേണ്ടിയിരുന്ന യുവാക്കൾ. ലക്ഷക്കണക്കിനായ പരിക്കേറ്റവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അതിനുവേണ്ടിവരുന്ന ചെലവും ചെറുതല്ല. അപകടങ്ങൾക്ക് മുഖ്യകാരണങ്ങളായി പറയാവുന്നത് റോഡിന്‍റെ ശോച്യാവസ്ഥയും വാഹനങ്ങളുടെ പെരുപ്പവും ഓടിക്കുന്നവരുടെ അശ്രദ്ധയും ആകാം. എന്നാൽ, അപകടങ്ങൾ ഒഴിവാക്കാനോ കുറയ്ക്കാനോ നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല. നടപ്പാക്കാൻ അധികൃതരുടെ വിമുഖത തന്നെ മുഖ്യ പ്രശ്നം.

ഇംഗ്ലണ്ടിലെ രാജാവായ ചാൾസ് രാജകുമാരൻ കാർ ഓടിച്ചപ്പോൾ സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനാൽ പിടിക്കപ്പെട്ടതായി വാർത്ത ഉണ്ടായിരുന്നു. അത് ഇംഗ്ലണ്ടിൽ. ഇവിടെ എത്ര വലിയ നിയമധ്വംസനവും എത്ര വലിയ അധികാരികളുടെ മുന്പിലാണെങ്കിലും ചോദ്യമില്ല. ഇങ്ങനെ ഈ നാടിനെ നശിപ്പിക്കാനനുവദിക്കരുത്. അല്പം ദുഃസ്വാതന്ത്ര്യം കുറയുമായിരിക്കാം. ഹെൽമെറ്റ് പോലും ധരിക്കാതെ മൂന്നുപേർ വീതം ടൂ വീലറിൽ യാത്ര ചെയ്യുന്നത് നിയന്ത്രിച്ചാൽ മരണസംഖ്യ കുറയും. ആക്സിഡന്‍റ് പ്രിവൻഷനായി ഒരു വിഭാഗവും മന്ത്രിയും ഉണ്ടാകണം. 2019 അപകട നിരക്ക് 50 ശതമാനമായി കുറച്ച് തുടക്കമാകാം.

സാമുവൽ, കൊച്ചുവിളയിൽ മൈലപ്ര.