Letters
ഹർത്താൽ പ്രഖ്യാപനം അനുചിതം
Tuesday, March 5, 2019 11:50 PM IST
ശരത് ലാൽ, കൃപേഷ് എന്നീ ചെറുപ്പക്കാരുടെ ക്രൂരമായ കൊലപാതകം അത്യധികം വേദനിപ്പിക്കുന്നു. കൊലപാതക രാഷ്‌ട്രീയം അവസാനിക്കുന്നില്ല എന്ന ദുഃഖസത്യം ഒരിക്കൽകൂടി തെളിഞ്ഞിരിക്കുന്നു. മനുഷ്യസ്നേഹമുള്ളവർ വിലപിക്കേണ്ട അവസരം തന്നെ. ഇനിയുമെങ്കിലും കക്ഷിരാഷ്‌ട്രീയത്തിന്‍റെ പേരിൽ ഇത്തരം ക്രൂരതകൾ അരങ്ങേറുകില്ല എന്നു കരുതാം.

മനസിൽ തീവ്രദുഃഖവും പേറി ചില കാര്യങ്ങൾ എഴുതട്ടെ. കോൺഗ്രസിനു ഭാവിയുണ്ടെങ്കിലേ ഭാരതത്തിനു ഭാവിയുള്ളൂ എന്നു വിശ്വസിക്കുന്നവനാണു ഞാൻ. ബിജെപി സവർണ ഫാസിസത്തിലേക്കാകാം രാജ്യത്തെ കൊണ്ടുപോകുക. പ്രാദേശിക പാർട്ടികൾ തരംപോലെ ഒത്തുകൂടുമെങ്കിലും അധികാരം പങ്കിടുന്ന കാര്യത്തിൽ അഥവാ അധികാരം നിലനിർത്തുന്നതിൽ ശണ്ഠകൂടി പിരിഞ്ഞുപോകാം.

പ്രതിഷേധത്തിനോ ദുഃഖാചരണത്തിനോ എന്തിനായാലും ഹർത്താൽ ഈ നാട്ടിൽ വേണ്ട എന്നു ഭൂരിപക്ഷം പേരും ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന ഈ നാളുകളിൽ കോൺഗ്രസുകാർ (യൂത്ത് കോൺഗ്രസ്, യുഡിഎഫ്) ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ ഹർത്താലിന് ആഹ്വാനം നൽകിയത് നിർഭാഗ്യകരം തന്നെ. ഇതിലൂടെ ആ പ്രിയപ്പെട്ട ചെറുപ്പക്കാർ ജീവനിലേക്ക് തിരിച്ചുവരുമോ? അവരുടെ കുടുംബാംഗങ്ങൾ ആശ്വസിപ്പിക്കപ്പെടുമോ?

കാഷ്മീരിൽ നാല്പതു ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ നാം എന്തു ചെയ്തു? ഹർത്താൽ പ്രഖ്യാപിച്ചതായി അറിഞ്ഞിട്ടില്ല. കക്ഷി രാഷ്‌ട്രീയമില്ലാതെ, തൊഴിൽ ചെയ്തു ജീവിക്കുന്ന രണ്ടുപേർ ദയനീയമായി മരിച്ചാൽ, കൊലചെയ്യപ്പെട്ടാൽ ഹർത്താൽ പ്രഖ്യാപിക്കുകമോ? ഹർത്താൽ പ്രഖ്യാപനം ഒരു ഭീകരപ്രവൃത്തിതന്നെ.

ഫാ. ജോർജ് ഡി. വെള്ളാപ്പള്ളി, കോഴഞ്ചേരി.