Letters
കേഴുക കേരളമേ!
Wednesday, March 13, 2019 11:19 PM IST
വളർന്നുവരുന്ന തലമുറയുടെ ഗുരുത്വമില്ലായ്മ കണ്ടു കേഴുക. വിദ്യാസന്പത്തുകൊണ്ട് ഉന്നതിയുടെ കൊടുമുടിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന കേരള വിദ്യാർഥി സമൂഹത്തിന്‍റെ ഗുരുത്വം നഷ്‌ടപ്പെടാൻ ആരാണ് ഉത്തരവാദികൾ? വിദ്യാലയത്തിന്‍റെ സോപാനങ്ങൾ കയറിവരുന്ന കുട്ടിയുടെ മനസിലെ അന്ധകാരം നീക്കി, പ്രകാശത്തിന്‍റെ വിത്തുകൾ വാരിയെറിഞ്ഞ്, വിജ്ഞാനത്തിന്‍റെ നിറചാക്കുമായി ആ പടികളിറങ്ങാൻ സഹായിക്കുന്ന എല്ലാ തൊഴിലാളികളുടെയും ശില്പിയെ വാർത്തെടുക്കുന്ന തൊഴിൽ ചെയ്യുന്നവൻ ഗുരു.

ആ ഗുരുശ്രേഷ്ഠന്മാരുടെ കൈപ്പത്തി വെട്ടിമാറ്റാനും കൈ തല്ലിയൊടിക്കാനും ക്രൂരമായി മർദിച്ചവശനാക്കാനും ഈ വിദ്യാർഥി സമൂഹത്തിന് എങ്ങനെ കഴിയുന്നു? എങ്ങനെ അതിനു കരുത്ത് ലഭിക്കുന്നു? വിദ്യ ആഗ്രഹിക്കുന്നവൻ തീക്ഷ്ണമായ വിജ്ഞാനദാഹത്തോടെ ഗുരുകുലത്തിലെത്തി വിദ്യ നേടിയിരുന്ന നാടാണിത്. ഇവിടെ ഇന്ന് ലജ്ജാകരമായ പ്രവൃത്തികൾ ആവർത്തിക്കപ്പെടുന്നു. വിജ്ഞാനത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ശിഷ്യഗണത്തിന് അറിവും നെറിവും നല്കുന്ന അധ്യാപകനെ അടിച്ചുവീഴ്ത്തി ചവിട്ടുന്ന വിദ്യാർഥികളുടെ പോക്ക് എവിടേക്കാണ്?

ഗുരുവിനെ നീയെന്നൊരു മൊഴി ചൊന്നാൽ
ഗുരുവധം ചെയ്ത ഫലം വരുമെടോ സഖേ!!
മനസാവാചാ കർമണാ നിന്ദിച്ചാൽ വിധി
പ്പതിപ്പിനെക്കാൾ ഫലം വരുമെടോ

എന്നാണു ചൊല്ല്. ഇളംതലമുറയിലെ പ്രിയപ്പെട്ട മാതാപിതാക്കളേ, ചോറും ചൊല്ലും ശിക്ഷയും ശിക്ഷണവും നന്മയും തിന്മയും തിരിച്ചറിയാൻ നിങ്ങളുടെ ഓമനമക്കളെ സഹായിക്കുക. ഇന്നു ഗുരുവിനെ ചവിട്ടി മെതിക്കുന്ന കുട്ടികൾ നാളെ സമൂഹത്തെയൊന്നാകെ വേരോടെ പിഴുതെറിയുകയില്ലേ? പ്രിയ സമൂഹമേ, ആദ്യ വിദ്യാലയമായ ഭവനത്തിലെ ഗുരുക്കന്മാരായ മാതാപിതാക്കളുടെയും രണ്ടാമത്തെ വീടായ വിദ്യാലയത്തിലെ മാതാപിതാക്കളായ ഗുരുക്കന്മാരെയും പാദങ്ങൾ തൊട്ട് വന്ദിക്കാൻ അവരെ പഠിപ്പിക്കുക.

ഗുരുമഹിമയെക്കുറിച്ചുമാത്രം നൂറിലധികം രചനകൾ നടത്തിയ കബീർ ദാസ് പറയുന്നു: കലികാലത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന എല്ലാ വിപത്തുകളിൽ നിന്നും രക്ഷ നേടുവാൻ ഒന്നേ കരണീയമായുള്ളൂ, ഗുരുക്കന്മാരുടെ അനുഗ്രഹം മാത്രം.

അധ്യാപനം തപസ്യയാക്കിയ ഗുരുക്കന്മാർ, ഇത്തരം കുട്ടികളുടെ മുന്പിൽ എന്തു ചെയ്യണം എന്നതിനുത്തരം ആരു തരും? യൂണിഫോം ധരിക്കാത്തതെന്ത് എന്ന ചോദ്യത്തിന് ആ ഗുരുവിന് കിട്ടിയ മറുപടിയാണു ക്രൂരമർദനം. ഗുരുത്വമുള്ള അധ്യാപക സമൂഹം ഉണരേണ്ട സമയമായി. വൃക്ഷം കൊണ്ടു ഫലത്തെയോ ഫലം കൊണ്ടു വൃക്ഷത്തെയോ നാം തിരിച്ചറിയേണ്ടത്?

വി.എസ്. അന്നമ്മ, സെന്‍റ് ആന്‍റണീസ് എച്ച്എസ് വണ്ടന്മേട്