Letters
ക്ഷാമബത്ത വർധിപ്പിച്ചു, സേവനമോ?
Saturday, March 16, 2019 12:04 AM IST
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അടുത്ത ഏപ്രിൽ മുതൽ വർധിപ്പിച്ചു എന്ന വാർത്തയാണ് ഈ കത്തിനാധാരം. ജീവിതച്ചെലവ് കൂടുന്പോൾ ശന്പളവും മറ്റാനുകൂല്യങ്ങളും വർധിപ്പിക്കേണ്ടതുതന്നെയാണ്. എന്നാൽ, ഇതോടൊപ്പം ജീവനക്കാരുടെ കാര്യക്ഷമതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉയരുന്നുണ്ടോ എന്ന കാര്യംകൂടി ശ്രദ്ധിക്കണം. ചട്ടങ്ങളും നിയമങ്ങളും ദുർവ്യാഖ്യാനം ചെയ്ത് അപേക്ഷകനു കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന അതിസാമർഥ്യക്കാരായി ചില സർക്കാർ ഉദ്യോഗസ്ഥർ മാറുന്നുണ്ട്.

ഇന്നു നാട്ടിലെ ഏറ്റവും ഭാഗ്യശാലികൾ സർക്കാർ ജീവനക്കാരാണെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കൊല്ലംതോറും ഇൻക്രിമെന്‍റ്, പ്രമോഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, ലീവ് സറണ്ടർ, സർവീസ് കഴിഞ്ഞാൽ പെൻഷൻ എന്നുവേണ്ട എന്തെല്ലാമാണ് ഒരു സർക്കാർ ജീവനക്കാരനുള്ളത്.

വെള്ളപ്പൊക്കമോ കൊടുംവരൾച്ചയോ ഒന്നും സർക്കാർ ഉദ്യോഗസ്ഥർക്കു ബാധകമല്ല. ഏതായാലും ക്ഷാമബത്താ വർധനവിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം കൂടുതൽ കർശനമാക്കേണ്ടതാണ്.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്ട്, തൊടുപുഴ