Letters
ഇലക്‌ഷൻ പ്രചാരണം ശബ്ദരഹിതമാകണം
Saturday, March 16, 2019 12:05 AM IST
ആസന്നമായ ഇലക്‌ഷൻ പ്രചാരണം ശബ്ദരഹിതമായിരിക്കണം. പ്രചാരണം ഒരു കുളംകലക്കി മീൻപിടിത്തംപോലുള്ള യജ്ഞമാണ്. അതുവഴി കൂടുതൽ വോട്ടുകൾ നേടാൻ കഴിയും എന്ന് അവർ കരുതുന്നു. എന്നാൽ, നാട്ടിൽ നടക്കുന്ന സംഭവങ്ങൾ നിഷ്പക്ഷമായി കാണുന്നവരെ അത് ഒട്ടും സ്വാധീനിക്കുന്നില്ല. എങ്കിലും ശബ്ദപ്രളയം സൃഷ്ടിച്ചു നാടിളക്കി നടക്കുന്നതിൽ രാഷ്‌ട്രീയക്കാർ പ്രത്യാശ വയ്ക്കുന്നു.

പ്രചാരണ കോലാഹലങ്ങളുടെ മുഖ്യ ഉപാധിയാണ് ഉച്ചഭാഷിണി. അതുസംബന്ധമായ നിയമങ്ങൾ അതു പ്രവർത്തിപ്പിക്കുന്നവരുടെ വഴിക്കുപോകും. ഹർത്താൽപോലെ ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തിന്‍റെ മേൽ അടിച്ചേൽപ്പിക്കുന്ന ജനദ്രോഹപരമായ പ്രവർത്തനമാണ് ഉച്ചഭാഷിണിയുടെ പരിധികഴിഞ്ഞുള്ള ശബ്ദഘോഷം.

ഫെളക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കി നോട്ടീസുകളും സന്ദർശനങ്ങളും അഭ്യർഥനകളും പ്രചാരണമാർഗമാക്കി സ്വീകരിച്ചാൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗംവരാതെ കാര്യം നേടാം. ഭരണാധികാരികളും രാഷ്‌ട്രീയ പ്രവർത്തകരും സമൂഹവും ഇത്തരം ഒരു വിവേകപരമായ തീരുമാനം എടുക്കണം.

പി.സി. തോമസ്, ഏറ്റുമാനൂർ