Letters
കേരളത്തിലേത് അപരിഷ്കൃത സമൂഹമോ‍?
Saturday, March 16, 2019 11:18 PM IST
വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ജീവിത നിലവാരത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളം എന്നും ഒരു പടി മുന്നിൽ തന്നെയാണ്. അന്യ സംസ്ഥാനങ്ങളിലെ ചില അപരിഷ്കൃത സമൂഹങ്ങളിൽ അപൂർവമായി നടന്നിരുന്ന സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്തിപ്പോൾ നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ദുരഭിമാന കൊല മുതൽ പ്രേമ നൈരാശ്യത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങൾ വരെ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നു.

എറണാകുളം വാഴക്കാലായിൽ യുവാവിനെ വിളിച്ചുവരുത്തി വീടിന്‍റെ ഗോവണിയിൽ കെട്ടിയിട്ടു മാരകമായ പീഡനങ്ങൾക്കിരയാക്കി കൊലപ്പെടുത്തിയതും പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ പതിനെട്ടുകാരൻ സഹപാഠിയായ പെണ്‍കുട്ടിയെ നടുറോഡിൽ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു തീ കൊടുത്തതും ഉത്സവപ്പറന്പിലെ വാക്കേറ്റത്തിന്‍റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും കേരളീയ മനഃസാക്ഷിയെ നടുക്കുന്ന സംഭവങ്ങളാണ്.

കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇത്തരം നിഷ്ഠുര കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും അറുതിവരുത്താൻ കുറ്റവാളികളെ രാഷ്‌ട്രീയ സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ മാതൃകാപരമായി ശിക്ഷിക്കണം.

പാറൽ അബ്ദുസ്സലാംസഖാഫി, തൂത