Letters
തക്ക ശിക്ഷ നൽകണം
Sunday, April 7, 2019 11:06 PM IST
മർദനമേറ്റ ഏഴു വയസുകാരൻ മരിച്ചു. ഇനിയും ഇതുപോലൊരു വാർത്ത കേൾക്കാൻ ഇടവരാതിരിക്കട്ടെ എന്ന പ്രാർഥനയാണു മനസിൽ. പതിവുപോലെ തന്നെ ഇതും നാം മറക്കും.
ഇനിയും എത്ര കുട്ടികൾ ആക്രമിക്കപ്പെടും? പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരേ നിയമം കർക്കശമാക്കണം. നമ്മുടെ നികുതിപ്പണം കൊണ്ട് ഗോവിന്ദച്ചാമിമാരെ കൊഴുക്കാൻ വിടരുത്. നിയമം ശക്തമായ രാഷ്‌ട്രങ്ങളിൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ കുറവാണ്.
കുട്ടികളെ മർദിക്കുന്നതും ആക്രമിക്കുന്നതും കാണാനിടയായാൽ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിളിച്ച് വിവരം അറിയിക്കാൻ മറക്കരുത്.

ആർ. ജിഷി, കൊല്ലം