Letters
മഹാപ്രളയം നാം മറന്നോ‍?
Monday, April 22, 2019 11:49 PM IST
കേരളത്തിലുണ്ടായ മഹാപ്രളയം രാഷ്‌ട്രീയ ചർച്ചകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ. ഞാൻ 70 വർഷത്തിലേറെയായി മീനച്ചിലാറിന്‍റെ തീരത്ത് താമസിച്ചുവരുന്നു. ഏതാണ്ട് 4045 വർഷം മുൻപ് 2018ൽ നാം കണ്ട പ്രളയത്തിലും ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. പക്ഷേ അന്നു നമ്മുടെ ആറുകളിൽ മണൽ നിറഞ്ഞുകിടന്നിരുന്നു. ഇപ്പോൾ നമ്മുടെ ആറുകൾ മണൽ വാരി ഏകദേശം എട്ടു മുതൽ 10 വരെ അടി താണുപോയിട്ടുണ്ട്. അതിൽനിന്ന് 2018ൽ ഉണ്ടായ പ്രളയം പണ്ട് ഉണ്ടായതിനേക്കാൾ ഉയരത്തിലായിരുന്നു എന്നു നമുക്കു കരുതാം.

മീനച്ചിലാറ്റിൽ തടയണകളില്ല. ഏതാണ്ട് 250 ശതമാനം അധികമഴ പെയ്തു എന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ ആകെ 2000 ലധികം ഉരുളുകൾ പൊട്ടിയതായാണ് വാർത്തകളിൽനിന്നു മനസിലാക്കുന്നത്.

മീനച്ചിലാറ്റിലും ഉരുളുകൾ പൊട്ടി രണ്ടാഴ്ചയോളം വെള്ളം നിറഞ്ഞു കവിഞ്ഞു കിടന്നു. ആറ്റിൽ ഏതാണ്ട് 1520 കി.മീ. ദൂരം വലിയതോതിലല്ലെങ്കിലും മണൽ നിറഞ്ഞിട്ടുണ്ട്. മഹാപ്രളയത്തിൽ മീനച്ചിലാറിന്‍റെ തീരത്തുളള ആയിരക്കണക്കിനു വീടുകളിൽ ചെളിയും മണലും വെള്ളത്തോടൊപ്പം കയറി.

മീനച്ചിലാർ എത്തിച്ചേരുന്ന വേന്പനാട്ടു കായലിൽ കിലോമീറ്ററുകളോളം നീളത്തിൽ ചെളിയടിഞ്ഞിട്ടുള്ളതായി വാർത്തകളിൽ നിന്നും മനസിലായി.

ഉരുൾപൊട്ടി ഒഴുകിയ വെള്ളത്തിന്‍റെ അളവ് അറിയില്ല. ചെളിയും മണലും ഏതളവിൽ എത്രദൂരം ചെന്നെന്നും അറിയില്ല. എന്നാൽ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നമ്മുടെ പ്രധാന ഡാമുകളിലൊന്നും ആവശ്യത്തിനു വെള്ളം വേനൽക്കാലത്ത് ഇല്ലായിരുന്നു എന്നു നമുക്കറിയാം.
കഴിഞ്ഞ 100 വർഷങ്ങളോളമായി നമുക്കു വേണ്ടപ്പെട്ടവർ കുന്നുകളും പാറകളും തകർക്കുകയും നാം കൃഷി ചെയ്തുകൊണ്ടിരുന്ന ആയിരക്കണക്കിനേക്കർ നെൽപ്പാടങ്ങൾ ആ മണ്ണിട്ട് ഉയർത്തുകയും നമുക്കു വേണ്ട രീതിയിൽ മാറ്റിയെടുക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇതിൽനിന്നുമുണ്ടായ വിപത്തുകളിപ്പോൾ ജീവിക്കുന്നവർക്കും വരും തലമുറകൾക്കും ഉണ്ടാക്കാൻ പോകുന്ന ദോഷങ്ങൾ നമുക്കു ചിന്തിക്കാൻ കഴിയുമോ‍? ഉരുൾപൊട്ടൽമൂലം പുറത്തുവന്ന വെള്ളത്തിന്‍റെ അളവ് നമുക്കറിയില്ല. അതിനുശേഷം നമ്മുടെ ഗ്രൗണ്ട് വാട്ടർ ലെവൽ താഴ്ന്നുപോയതും വാർത്തകളിൽ ഉണ്ടായിരുന്നല്ലോ. മഹാപ്രളയത്തെപ്പറ്റി പഠിക്കുന്പോൾ ഉരുൾപൊട്ടലിൽനിന്നുമുണ്ടായ ആഘാതംകൂടി കൂട്ടിച്ചേർത്താൽ നന്നായിരുന്നു.

ഇനിയുമൊരു പ്രളയമുണ്ടായാൽ എന്തുചെയ്യണമെന്നു പഠിക്കുകയും അടുത്ത തലമുറയെ മനസിലാക്കി കൊടുക്കുകയുമാണു വേണ്ടത്. വർഷങ്ങളായി നാം തകർത്തുകളഞ്ഞ പ്രകൃതിയുടെ പരന്പരാഗത സൃഷ്ടികളെ പുനർനിർമിക്കാൻ പറ്റുന്നതല്ലല്ലോ.

കെ.സി. തോമസ്, കടുതോടിൽ, കിടങ്ങൂർ