Letters
കളിക്കളങ്ങൾ ആണോ അത്യാവശ്യം‍?
Sunday, June 23, 2019 11:15 PM IST
കേരളത്തിലെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി നൽകിയതായി അറിയുന്നു. ഓരോ സ്റ്റേഡിയം നിർമിക്കുന്നതിനും കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്.

പതിനായിരക്കണക്കിന് ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും മൂലം മരണമടയുന്ന നാട്ടിലാണ് സന്പന്നർക്കുവേണ്ടിയുള്ള കളിക്കളങ്ങൾക്കായി വൻതുക ധൂർത്തടിക്കുന്നത്. കൃഷി ചെയ്യാതെകിടക്കുന്ന പാടങ്ങളുണ്ടെങ്കിൽ അവിടെ കൃഷി നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണു സർക്കാർ ചെയ്യേണ്ടത്. നീർത്തടങ്ങളും ജലസ്രോതസുകളും നശിപ്പിച്ചു കൊണ്ട് കളിക്കളങ്ങൾ ഉണ്ടാക്കുന്നത് ജനദ്രോഹമാണ്.

തൊഴിലില്ലാത്ത ചെറുപ്പക്കാർ ഏറെയുള്ള ഈ നാട്ടിൽ അവരുടെ കർമശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. അതിനു പകരം ക്രിക്കറ്റ് കളി കണ്ട് മണിക്കൂറുകൾ ടെലിവിഷനു മുന്നിൽ അലസരായി ഇരുന്നു സമയം കളയുന്നത് ശരിയല്ല.

കള്ളപ്പണക്കാർക്കും വാതുവയ്പുകാർക്കും മാത്രം പ്രയോജനകരമായ കളികൾ പാശ്ചാത്യനാടുകളിൽ നിരോധിച്ചു വരികയാണ്. നാടിന്‍റെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കളികൾ നിരോധിക്കേണ്ടതാണ്.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ