Letters
ജനാധിപത്യ മൂല്യങ്ങൾ നഷ്‌ടമാകുന്നു
Sunday, June 23, 2019 11:15 PM IST
ഇന്ത്യൻ ജനാധിപത്യത്തെ മറ്റു ജനാധിപത്യ രാഷ്‌ട്രങ്ങൾ മാതൃക ആക്കിയിരുന്ന കാലമായിരുന്നു ഇതുവരെ. ഇന്ത്യൻ ഭരണാധികാരികളെ ജനാധിപത്യ രാഷ്‌ട്രങ്ങളിലെ തലവന്മാർ ശ്ലാഘിക്കുകയും ചെയ്തിരുന്നു. കാരണം ജനാധിപത്യത്തെ നല്ല രീതിയിൽ വളർത്തി എടുക്കാ ൻ പരിശ്രമിച്ചവരായിരുന്നു അവർ. അഴിമതിയോ ക്രിമിനൽ സ്വഭാവമോ പണ്ടത്തെ ഭരണകർത്താക്കളിൽ ആരോപിക്കാൻ ഇല്ലായിരുന്നു. അവർ രാജ്യത്തിന്‍റെ പുരോഗതിയും ജനങ്ങളുടെ നന്മയും ലക്ഷ്യം വച്ചുകൊണ്ട് ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ ഭരണചക്രം തിരിച്ചിരുന്നു. ആ ഭരണത്തിന്‍റെ നേട്ടങ്ങൾ രാജ്യത്ത് ഉണ്ടാകുകയും ജനങ്ങൾ അത് അനുവഭവിക്കുകയും ചെയ്തിരുന്നു. ഇന്ന് രാഷ്‌ട്രീയ പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ നഷ്‌ടമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്നു രാഷ്‌ട്രീയ പ്രവർത്തകരിലും ഭരണകർത്താക്കളിലും ‍അഴിമതിയുടേയും അക്രമത്തിന്‍റെയും ആരോപണത്തിനു വിധേയമാകാത്തവർ വിരളമാണ്. ഇതിന് കാരണം ഇന്നത്തെ രാഷ്‌ട്രീയ പ്രവർത്തകരുടെ പ്രധാന ലക്ഷ്യം പണസന്പാദനമാണ് എന്നതാണ്. രാഷ്‌ട്രീയം പണസന്പാദനത്തിനുള്ള ഒരു വേദിയായിട്ടാണ് അവർ കാണുന്നത്. ഇതിന്‍റെയെല്ലാം ഫലമായി രാജ്യം ഇന്നു നേരിടുന്ന പ്രശ്നങ്ങൾ വളരെയാണ്. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ, ഭരണകർത്താക്കൾ എത്ര മൂടിപ്പൊതിഞ്ഞാലും ജനങ്ങളെ കഷ്‌ടത്തിലാക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ സന്പന്ന രാഷ്‌ട്രങ്ങൾ എന്നറിയപ്പെടുന്ന അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാന്പത്തിക മുരടിപ്പ് ഇന്ത്യയിലും പ്രതിഫലിക്കുകയാണ് എന്നത് ഇവിടത്തെ ഭരണാധികാരികൾ മൂടിപ്പൊതിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നു ഭരണനേട്ടങ്ങളേക്കാൾ ഭരണകോട്ടങ്ങളാണ് ജനങ്ങൾ കാണുന്നത്. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. അതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലും നിരാശയിലുമായി കഴിയുന്നു.

ഇതുവരെയുള്ള ജനാധിപത്യ നന്മയും ചിന്തയും ജനങ്ങളുടെ മനസിൽ നിന്നു മാറിമറയുകയാണ്. ജനത്തെ നന്മയിലേക്കും രാജ്യത്തെ പുരോഗതിയിലേക്കും നയിക്കേണ്ട കടമ ഭരണകർത്താക്കൾക്കുണ്ട്. മുന്പോട്ടുള്ള അവരുടെ പ്രവർത്തനം ജനാധിപത്യമര്യാദകൾ പാലിച്ചുകൊണ്ടായാൽ നന്നായിരിക്കും.

കുര്യാക്കോസ് മുണ്ടക്കൽ, മുതലക്കോടം