Letters
അനധികൃത കുടിയേറ്റം
Monday, July 15, 2019 10:55 PM IST
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു യൂറോപ്പിലേക്കും അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറ്റം തകൃതിയായി നടക്കുന്നു. കുടിയേറ്റക്കാർക്ക് സ്വന്തം നാട്ടിൽ ജീവിതം ദുസഹമായെങ്കിൽ അതിനു കാരണം അവർ തന്നെയാണ്. ഓരോ നാട്ടിലും ജനപ്പെരുപ്പം നിയന്ത്രിച്ചിരുന്നെങ്കിൽ ഈ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. വികസിത രാജ്യങ്ങളിലും ജനങ്ങൾ ഉണ്ട്. അവരിൽ നിന്നു പാഠം പഠിക്കുന്നതിനു പകരം, അവരുടെ നാടുകളെ അരാജകത്വത്തിലാക്കാനല്ലേ കുടിയേറ്റക്കാർ വഴിതെളിക്കുക?

അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നുണ്ടെങ്കിൽ അത് അമേരിക്കയ്ക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടിയാണ്. എല്ലാ രാജ്യത്തെ ഭരണാധികാരികളും ഈ വിധം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ അവർ തങ്ങളുടെ രാജ്യത്തിന്‍റെ നാശത്തിനു വഴിതെളിക്കും.

കെ.എസ്. വിജയൻ, കുളങ്ങര, പുൽപ്പള്ളി