Letters
സ്നേഹപൂർവം സ്കോളർഷിപ്പ് പരിധി ഉയർത്തണം
Sunday, January 12, 2020 1:01 AM IST
അനേകം കുട്ടികൾക്ക് ആശ്രയവും ആശ്വാസവുമായി മാറിയ സ്നേഹപൂർവം സ്കോളർഷിപ്പിന്‍റെ വരുമാന പരിധി ഉയർത്തണം. അച്ഛനോ അമ്മയോ ഇവർ രണ്ടുപേരോ മരണപ്പെട്ടുപോയ എൽപി മുതൽ കോളജ് തലം വരെയുള്ള കുട്ടികൾക്ക് വർഷം തോറും സംസ്ഥാന സർക്കാർ നൽകിവരുന്ന സാന്പത്തിക സഹായ പദ്ധതിയാണിത്.

ഇപ്പോൾ ഇതിന് അപേക്ഷിക്കാനുള്ള വാർഷിക വരുമാന പരിധി വച്ചിരിക്കുന്നത് 20,000 രൂപയാണ്. എന്നാൽ ഈ തുക മിക്ക കുടുംബങ്ങളുടെയും സാഹചര്യംവച്ച് നോക്കുന്പോൾ അർഹതപ്പെട്ട പല കുട്ടികൾക്കും സഹായം ലഭിക്കാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ അത്യാഹിതം സംഭവിച്ച വീടുകളിലെ കുട്ടികൾ തുടർന്ന് സ്കൂളിൽ വരാത്ത സാഹചര്യങ്ങൾ ഇന്നും പലയിടത്തും നിലനിൽക്കുന്നുമുണ്ട്. അവരെ തിരിച്ചു കൊണ്ടു വരുന്നതിനും ഈ പദ്ധതി പ്രയോജനം ചെയ്തിട്ടുണ്ട് .

അവശ്യ സാധനങ്ങളുടെ വില വർധനവും സാന്പത്തിക വളർച്ചയുടെ നിലവാര സൂചികയുംവച്ച് നോക്കുന്പോൾ കുടുംബങ്ങളുടെ ചെലവ് എത്രമാത്രം ഉണ്ടാകുമെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. ആശ്രയവും അത്താണിയും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ അധികൃതർ വിട്ടുവീഴ്ച ചെയ്തേ മതിയാകൂ.

സുഗതൻ എൽ. ശൂരനാട്, കൊല്ലം