Letters
റെയിൽവേ കേരളീയരെ പരിഹസിക്കുന്നു
Wednesday, January 22, 2020 11:56 PM IST
സൗകര്യങ്ങളില്ലാത്ത തരംതാണ കോച്ചുകൾ നൽകിയും കേരളത്തിൽ നിന്നുള്ള വരുമാനത്തിന് ആനുപാതികമായ സൗകര്യങ്ങൾ സ്റ്റേഷനുകളിൽ നൽകാതെയും ഇന്ത്യൻ റെയിൽവേ മലയാളികളെ മൂന്നാംകിടക്കാരായി കാണുന്ന രീതി കാലങ്ങളായി ഉണ്ട്. ഇപ്പോൾ ട്രെയിനിലും സ്റ്റേഷനിലും ഭക്ഷണവില കൂട്ടിയും ഇന്നാട്ടുകാരുടെ ഇഷ്ട വിഭവങ്ങൾ ഒഴിവാക്കിയും റെയിൽവേ നടപ്പാക്കിയ "പരിഷ്കാരം' മലയാളികളോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്.

ദോശ, ചപ്പാത്തി, കടലക്കറി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയ "മലയാളി'കളെ പുറത്താക്കിയ റെയിൽവേ, ജങ്ക് ഇനങ്ങളായ സമൂസ, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോട, രാജ്മ ചാവൽ, ചോള ബട്ടൂര തുടങ്ങിയ "ഉത്തരേന്ത്യക്കാരെ' അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് കേരളീയരുടെ വ്യക്തിത്വത്തെയും ഭക്ഷണ സ്വത്വത്തെയും കളിയാക്കുന്നതാണ്. ഒപ്പം ഉൗണിനും വടയ്ക്കുമൊക്കെ വില ഇരട്ടിയാക്കുകയും ചെയ്തു. ഭക്ഷണത്തിന്‍റെ നിലവാരമാകട്ടെ പാതയോര തട്ടുകടകളിലേതിനേക്കാൾ ദയനീയവും.

മലയാളികളോട് എന്തുമാകാം എന്ന ധിക്കാരം അനുവദിച്ചുകൂടാ. ഭവനഭക്ഷണം കൊണ്ട് പരമാവധി സ്വയംപര്യാപ്തരായി, റെയിൽവേയുടെ ഭക്ഷണത്തിന് "വിശ്രമം' അനുവദിച്ചു മാത്രമേ നമുക്ക് ഇക്കാര്യത്തിൽ പ്രതിഷേധിക്കാൻ കഴിയൂ.

ജോഷി ബി. ജോണ്‍, മണപ്പള്ളി