Letters
അതിജീവനം വേണ്ടതു മനുഷ്യനോ മൃഗങ്ങൾക്കോ?
Saturday, September 5, 2020 11:26 PM IST
വനമേഖലയോടു ചേർന്നുള്ള കൃഷിഭൂമികളിൽ കാലങ്ങളായി അധ്വാനിക്കുന്ന കർഷകരുടെ കണ്ണീരും വിലാപങ്ങളും ഉയർന്നു തുടങ്ങി നാളേറെയായിട്ടും നീതി ഇനിയും അകലെയാണ്. ആനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങൾ തകർത്തെറിഞ്ഞ കൃഷിയിടങ്ങൾക്കും ആനയും പുലിയും കടുവയും കവർന്നെടുത്ത മനുഷ്യജീവനുകൾക്കും വില കൽപ്പിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴും. അതേസമയം മൃഗസ്നേഹികളുടെ പേരിലുള്ള പ്രചാരണ കോലാഹലങ്ങളാകട്ടെ വളരെ വേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.

മൃഗങ്ങളെ ഓടിക്കാൻ വച്ച കെണിയിൽപ്പെട്ട് ആന ചത്തതിനു കർഷകനു ജാമ്യമില്ലാ കുറ്റം. അതേസമയം കാട്ടുമൃഗങ്ങൾ പിച്ചിച്ചീന്തിയ മനുഷ്യജീവനു നഷ്ടപരിഹാരം പോലുമില്ല. ക്ഷുദ്രജീവിയായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെങ്കിൽ പ്രത്യേക അനുവാദം കിട്ടിയ ആളുകളെ സമീപിക്കണം. കണക്കില്ലാതെ പെറ്റുപെരുക്കുന്ന ഇവയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണു നശിച്ചുകൊണ്ടിരിക്കുന്നത്.

വനപാലകരുടെ ക്രൂരപീഡനങ്ങളാണു കർഷകജനതയ്ക്കു പലപ്പോഴും അനുഭവിക്കേണ്ടിവരുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് പത്തനംതിട്ട ചിറ്റാറിൽ സംഭവിച്ചത്. പൊന്നു എന്ന മത്തായിയുടെ മരണം നാടിന്‍റെ സങ്കടമായി മാറി. ഒരുപറ്റം വനം ജീവനക്കാരുടെ ക്രൂരമായ ഉപദ്രവം ഏറ്റാണു മത്തായി മരിച്ചത്. വലിയ ബാധ്യതകളുള്ള ഒരു കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന ചെറുപ്പക്കാരനാണു ജീവൻ നഷ്ടമായത്. അതിജീവനത്തിന്‍റെ ദുരിതനാളുകളിൽ പാവപ്പെട്ട മലയോര കർഷകർ പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും പിന്നെ വനപാലകരോടും പൊരുതിയാണ് ഈ നാട്ടിൽ ജീവിതവും വികസനവുമുണ്ടാക്കിയത്.

വന്യമൃഗങ്ങൾക്കു മനുഷ്യരെ കൊല്ലാം, കൃഷിഭൂമി നശിപ്പിക്കാം. മനുഷ്യനു സ്വയരക്ഷയ്ക്ക് ഒന്നും പാടില്ല. ആന ചവിട്ടിയാലും പുലി പിടിച്ചാലും പന്നി കുത്തിയാലും മനുഷ്യൻ മിണ്ടാൻ പാടില്ല. മനുഷ്യനോട് ഇല്ലാത്ത കരുതലാണു പരിസ്ഥിതിപ്രേമികൾ മൃഗങ്ങൾക്ക് കൽപ്പിച്ചു നൽകിയിരിക്കുന്നത്. അതിജീവനത്തിന്‍റെ വഴിയിടങ്ങളിൽ പൊരുതിയുണ്ടാക്കിയ വീടുകളിൽനിന്ന് ഈ ജനത എങ്ങോട്ട് ഇറങ്ങിപ്പോകുമെന്ന് അധികാരികൾ ഉത്തരം പറഞ്ഞേ മതിയാവൂ.

ഈ കർഷകരുടെ കണ്ണീരൊപ്പാനുള്ള നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകിക്കൂടാ.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാത്തവിധം വനാതിർത്തികൾ വേലികെട്ടി സംരക്ഷിക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കണം. കൊല്ലാൻ വരുന്നതിനെ ചെറുക്കുന്ന മനുഷ്യന്‍റെമേൽ കുറ്റം ചുമത്തുന്ന നടപടികൾ അവസാനിപ്പിക്കണം. ഫോറസ്റ്റ് ജീവനക്കാടുടെ ക്രൂരതകൾ അവസാനിപ്പിക്കണം. കാട്ടുമൃഗങ്ങളുടെയും വനപാലകരുടെയും പീഡനങ്ങളിൽ ഇനിയും കർഷകജീവൻ പൊലിയാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാവൂ.

സെഡ്. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ എം