Letters
ആരാധനാലയങ്ങളേക്കാൾ ശ്രേഷ്ഠമോ മദ്യശാലകൾ?
Friday, June 18, 2021 11:55 PM IST
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയപ്പോൾ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാതെ മദ്യശാലകൾ തുറന്നത് ദൈവത്തിന്‍റെ നാടിനെ അപമാനിക്കുന്നതും ഈശ്വരവിശ്വാസികളെ വേദനിപ്പിക്കുന്നതുമായി.

ആരാധനാലയങ്ങൾ മനുഷ്യർക്ക് നന്മയും സമാധാനവും സൗഖ്യവും നൽകുന്നു. എന്നാൽ മദ്യം മനുഷ്യരെ തിന്മകളിലേക്കും സമാധാനത്തകർച്ചയിലേക്കും രോഗങ്ങളിലേക്കും നയിക്കുന്നു. കോവിഡ് മൂലം ജോലിയും വരുമാനവുമില്ലാതെ ജീവിതം ദുരിതത്തിലായതുവഴി നിരാശയും വിഷാദവും മരണഭയവും ബാധിച്ചിരിക്കുന്ന ജനസമൂഹത്തിന് ആശ്വാസവും പ്രത്യാശയും നൽകുന്ന ആരാധനാലയങ്ങൾ എത്രയും വേഗം തുറക്കാൻ അനുവദിക്കണം.

ഫാ.തോമസ് പ്ലാപ്പറന്പിൽ, വികാരി, ചന്പക്കരപ്പള്ളി