Letters
ഗാഡ്ഗിലിനെ ന്യായീകരിച്ചത് ആര്?
Saturday, May 7, 2022 10:50 PM IST
കത്തോലിക്കാസഭയെ ഏതു വിഷയത്തിലേക്കും വലിച്ചിഴയ്ക്കുകയും മുൻവിധിയോടെ മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരു ചാനൽ അവതാരകൻ കഴിഞ്ഞദിവസത്തെ ഒരു അന്തിച്ചർച്ചയിൽ പ്രഫ. ഗാഡ്ഗിൽ ക്ഷുദ്രജീവികളെക്കുറിച്ചു നടത്തിയ പ്രസ്താവനയെ മുഖപ്രസംഗവിഷയമാക്കിയതിനെ പരിഹസിക്കുന്നതു കണ്ടു.

വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടുകയും ജീവനും ജീവനോപാധികളും ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യം മനസിലാക്കി പ്രഫ. മാധവ് ഗാഡ്ഗിൽ നടത്തിയ പ്രസ്താവന അംഗീകരിച്ചതുകൊണ്ട് അദ്ദേഹത്തെ ആകമാനം വെള്ളപൂശാൻ ആരും തയാറായതായി അറിവില്ല. അദ്ദേഹം ഒരു നല്ലകാര്യം പറഞ്ഞാൽ അത് അംഗീകരിക്കുന്നതിനു പകരം അദ്ദേഹത്തിന്‍റെമേൽ കുതിരകയറണമായിരുന്നോ? കുടിയേറ്റകർഷകരുടെ ദുരിതാവസ്ഥ മനസിലാക്കാതെ ചില്ലുകൊട്ടാരങ്ങളിലിരുന്നു മാധ്യമപ്രവർത്തനവും പ്രകൃതിസംരക്ഷണവും നടത്തുന്നവരിൽനിന്ന് ഞങ്ങൾ യാതൊരു അനുഭാവവും പ്രതീക്ഷിക്കുന്നില്ല.

‘ജീവിച്ചിരുന്നപ്പോൾതന്നെ ഒരു രാഷ്‌ട്രീയനേതാവിന്‍റെ ശവഘോഷയാത്ര നടത്തിയ’വരെക്കുറിച്ച് ഇതേ ചാനലിൽത്തന്നെ മറ്റൊരു അവതാരകൻ നടത്തിയ ആക്ഷേപവും കഴിഞ്ഞദിവസം കേട്ടു. അങ്ങനെയൊരു സംഭവം നടത്തിയതായി ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഞങ്ങൾ ചാനലിനെ വെല്ലുവിളിക്കുന്നു. കളവുകളും തെറ്റിദ്ധാരണകളും പരത്തി, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നിങ്ങൾ മുൻവിധിയുടെ മഞ്ഞക്കണ്ണടകൾ മാറ്റിവച്ച് സത്യം കണ്ടെത്താൻ പരിശ്രമിക്കുക.

ഇനി ഒരു സമൂഹത്തെയോ സമുദായത്തെയോ താറടിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങളുടെ അജൻഡതന്നെ നടക്കട്ടെ. എത്ര ആവേശത്തോടെ എത്രതവണ ആവർത്തിച്ചാലും അസത്യം ഒരിക്കലും സത്യമാകില്ല എന്നു മാത്രം.

ഒരുകൂട്ടം ദീപിക വായനക്കാർ,നെടുങ്കണ്ടം