ട്രംപിന്‍റെ പ്രസംഗത്തിന്‍റെ കോപ്പി പെലോസി കീറി
ട്രംപിന്‍റെ പ്രസംഗത്തിന്‍റെ കോപ്പി പെലോസി കീറി
Wednesday, February 5, 2020 11:13 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് ട്രംപ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിന്‍റെ കോപ്പി ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി വേദിയിൽ വച്ചു വലിച്ചുകീറിയത് കാമറകൾ ഒപ്പിയെടുത്തു.

ജനപ്രതിനിധി സഭയിൽ പ്രസംഗത്തിനെത്തിയ പ്രസിഡന്‍റിനു പെലോസി ഹസ്തദാനം നൽകിയെങ്കിലും അതു സ്വീകരിക്കാതെ ട്രംപ് നേരേ പ്രസംഗത്തിനു മുതിരുകയായിരുന്നു. പ്രസംഗം നടക്കുന്പോൾ വേദിയിൽ ട്രംപിനു പിന്നിലിരുന്ന പെലോസി ഇടയ്ക്കിടയ്ക്ക് തലകുലുക്കുകയും കണ്ണുരുട്ടുകയും ചെയ്തു.

പ്രസംഗം കഴിഞ്ഞയുടൻ പരസ്യമായി അവർ പ്രസംഗത്തിന്‍റെ കോപ്പി കീറുകയായിരുന്നു. ഇതെക്കുറിച്ചു ചോദിച്ച റിപ്പോർട്ടറോടു പെലോസി പറഞ്ഞത് ചെയ്യാവുന്ന ഏറ്റവും മാന്യമായ കാര്യമതായിരുന്നുവെന്നാണ്. ട്രംപ് പ്രസംഗത്തിൽ പരാമർശിച്ച അമേരിക്കക്കാരെ പെലോസി അപമാനിച്ചിരിക്കുകയാണെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസംഗത്തിന്‍റെ കോപ്പി കീറിയതുകൊണ്ട് പ്രസിഡന്‍റ് കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാവില്ലെന്ന് റിപ്പബ്ളിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പെലോസിക്കു മറുപടി നൽകി.

ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ചുചെയ്തതുമുതൽ പെലോസിയും ട്രംപും തമ്മിലുള്ള ബന്ധം മോശമായിരുന്നു. സെനറ്റിൽ വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടുമുന്പാണ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം ട്രംപ് നടത്തിയത്. രാജ്യവ്യാപകമായി ടിവി യിൽ സംപ്രേഷണം ചെയ്ത 90 മിനിറ്റു ദീർഘിച്ച പ്രസംഗത്തിൽ ഇംപീച്ചുമെന്‍റിനെക്കുറിച്ച് ഒരക്ഷരം പോലും ട്രംപ് പറഞ്ഞില്ല.

റിപ്പബ്ളിക്കൻ ഭൂരിപക്ഷ സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുമെന്നു തീർച്ചയാണ്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ തന്‍റെ സർക്കാർ കൈവരിച്ച സാന്പത്തിക പുരോഗതിയെ പുകഴ്ത്താനാണ് ട്രംപ് ഏറെ സമയം വിനിയോഗിച്ചത്. അമേരിക്ക വീണ്ടും തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സമാധാന പദ്ധതി, ബാഗ്ദാദി വധം തുടങ്ങിയ കാര്യങ്ങളും പരാമർശിക്കപ്പെട്ടു. ട്രംപിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനു സമാനമായിരുന്നെന്നു സീനിയർ ഡെമോക്രാറ്റിക് സെനറ്റർ ചക് ഷുമാർ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.