Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്...
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5...
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒ...
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധ...
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
Previous
Next
Business News
Click here for detailed news of all items
വ്യാജബില്ലുകൾക്കു വൻപിഴ
Sunday, February 23, 2020 11:59 PM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതിനിയമത്തിൽ 271 എഎഡി എന്നൊരു വകുപ്പ് 2020 ലെ ഫിനാൻസ് ബിൽ വഴി കൂട്ടിച്ചേർത്തിട്ടുണ്ട്. അതനുസരിച്ച് കണക്കുകളിൽ തെറ്റായ ബില്ലുകൾ ചേർത്താലും ഏതെങ്കിലും ഇൻവോയിസുകൾ, ലാഭം കുറച്ചുകാണിക്കുന്നതിനുവേണ്ടി ഉപേക്ഷിച്ചാലും വകുപ്പ് 271 എഎഡി അനുസരിച്ച് തെറ്റായി ചേർത്ത ബില്ലുകളുടെ തുകയും ഉപേക്ഷിച്ച ഇൻവോയിസുകളുടെ തുകയും ചേർത്തു ലഭിക്കുന്ന തുകയ്ക്ക് തത്തുല്യമായ തുക പിഴയായി ഈടാക്കുന്നതാണ്. കൂടാതെ തെറ്റായി ബില്ലുകൾ നൽകിയ ഇടപാടുകാരനും നൽകിയ വ്യക്തിക്കും തുകയ്ക്കു തുല്യമായ തുക പിഴയായി ഈ നിയമം അനുസരിച്ച് ചുമത്തപ്പെടാം. തെറ്റായ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നത് ചരക്ക്-സപ്ലൈ ചെയ്യാതെ ബിൽമാത്രം കൊടുക്കുന്ന രീതിക്കാണ്. അല്ലെങ്കിൽ ഇല്ലാത്ത ഒരു വ്യക്തിയിൽനിന്ന് ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ചതായ ബില്ലുകളെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.
2020 ലെ ഫിനാൻസ് ബില്ലിൽ ഇത്രയും കഠിനമായ ഈ പിഴ ചേർക്കുവാൻ ഇടയാക്കിയ വസ്തുതകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ചരക്ക് സേവനനികുതി നിയമത്തിന്റെ ആവിർഭാവത്തിനുശേഷം വ്യാജമായ ബില്ലുകളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും അതിൻപടി ജിഎസ്ടി അടയ്ക്കുന്നതിൽ കുറവു വരുത്തുന്നതുമായ നിരവധി കേസുകൾ ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടുപിടിച്ചിട്ടൂണ്ട്. പ്രസ്തുത ബില്ലുകൾ നൽകുന്ന സ്ഥാപനങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ടായിരിക്കും. മേൽ സ്ഥാപനം ചരക്കോ സേവനമോ നൽകാതെ വെറുതെ ഇൻവോയ്സ് മാത്രം നൽകും. ഈ വ്യാജ ഇൻവോയിസുകൾ വാങ്ങി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തു ജിഎസ്ടി അടയ്ക്കേണ്ടതിൽ കുറവു വരുത്തുകയാണ് ഇവരുടെ രീതി. ഇവർ നൽകിയ ഇൻവോയിസിൽ സൂചിപ്പിച്ചിരിക്കുന്ന ചരക്കുസേവനനികുതി അവർ അടയ്ക്കുകയുമില്ല. അതേസമയം ബിൽ ലഭിക്കുന്ന പാർട്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും ചെയ്യും.
271 എ.എ.ഡി. എന്ന വകുപ്പ് വളരെ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും ജിഎസ്ടി ഡിപ്പാർട്ട്മെന്റും വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ട്. അങ്ങനെ വരുന്പോൾ പ്രസ്തുത വ്യാജ ബില്ലുകൾ ജിഎസ്ടിയിലും പിടിക്കപ്പെടും.
ജിഎസ്ടി നിയമത്തിലെ 122-ാം വകുപ്പിലാണ് തെറ്റായ ഇൻവോയ്സുകൾ നൽകിയാൽ ഈടാക്കാവുന്ന പിഴയെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വകുപ്പനുസരിച്ച് ബില്ലനുസരിച്ച് വെട്ടിച്ച നികുതി കൂടാതെ തത്തുല്യമായ തുക പിഴയായും ഈടാക്കുന്നതാണ്. 2020 ലെ ബജറ്റ് അനുസരിച്ചാണ് ഈ വ്യവസ്ഥകൾ. ജിഎസ്ടി നിയമത്തിലെ 132-ാം വകുപ്പിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് വ്യാജ ബില്ലിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തവരെയും വ്യാജബിൽ നൽകിയവരെയും ശിക്ഷാനടപടികൾക്ക് വിധേയരാക്കുന്നതാണ്. അതുപോലെതന്നെ കണക്കുബുക്കുകളിൽ സപ്ലൈയുടെ ഇൻവോയിസുകൾ പൂർണമായും ചേർക്കാത്തവരും ഈ വകുപ്പിന്റെ കീഴിൽ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം.
മേൽസൂചിപ്പിച്ച നടപടികൾ നേരിടുന്നവരുടെ ജിഎസ്ടി രജിസ്ട്രേഷനും കാൻസൽ ചെയ്യപ്പെടാം.
വ്യാജബില്ലനുസരിച്ചു കബളിപ്പിച്ച ജിഎസ്ടി തുക അഞ്ചു കോടി രൂപയ്ക്കു മുകളിലാണെങ്കിൽ അഞ്ചു വർഷംവരെ തടവും പിഴയും മേൽതുക രണ്ടു കോടി രൂപ മുതൽ അഞ്ചു കോടി വരെയാണെങ്കിൽ മൂന്നു വർഷംവരെ തടവും പിഴയും ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെയാണെങ്കിൽ ഒരു വർഷംവരെ തടവും പിഴയും ആണ് ശിക്ഷാനടപടികൾ.
ചരക്കുസേവന നികുതിനിയമം 132-ാം വകുപ്പിലാണ് ഈ ശിക്ഷാനടപടികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗവണ്മെന്റിനു ലഭിക്കേണ്ട വരുമാനം ചോർന്നു പോകുന്നതിനുള്ള സാധ്യതകൾ നിയമം നിർമിച്ചവർതന്നെ കണ്ടുപിടിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലാണു കഠിനമായ പിഴചുമത്തുന്നതും. അവയെപ്പറ്റി താഴെ സൂചിപ്പിക്കുന്നു.
1) ചരക്കോ സേവനമോ അല്ലെങ്കിൽ ഇവ രണ്ടുമോ, ഇൻവോയ്സ് ഇല്ലാതെ, നികുതി വെട്ടിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി സപ്ലൈചെയ്യുക.
2)ചരക്കോ സേവനമോ നൽകാതെ, ഇവ നൽകിയതായി കാണിച്ച് ചരക്കുസേവനനികുതി ഇടാക്കിക്കൊണ്ടുള്ള ഇൻവോയിസുകളും ബില്ലുകളും നൽകുക. പ്രസ്തുത ബില്ലുപയോഗിച്ച് അത് ലഭിച്ച വ്യക്തി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ റീഫണ്ട് മേടിക്കുകയോ ചെയ്യുവാൻ അവസരം ഉണ്ടാക്കിക്കൊടുക്കുക.
3) തൊട്ടുമുകളിൽ സൂചിപ്പിച്ച വിധത്തിൽ ബില്ലുകൾമാത്രം വാങ്ങിയിട്ട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുക.
4) ചരക്കുകളോ സേവനങ്ങളോ നൽകിയശേഷം ചരക്കുസേവനനികുതി ഈടാക്കി ഇൻവോയ്സ് ഉണ്ടാക്കുകയും നൽകുകയും ചെയ്തിട്ട് കളക്ട് ചെയ്ത നികുതി അടയ്ക്കേണ്ട തീയതിയിലോ അല്ലെങ്കിൽ അതിന്ശേഷം മൂന്നു മാസത്തിനകമോ ഗവണ്മെന്റിൽ അടയ്ക്കാതിരിക്കുക.
5) മുകളിൽ സൂചിപ്പിച്ച നാലു രീതികളിലല്ലാതെ ഏതെങ്കിലും വിധത്തിൽ നികുതി വെട്ടിക്കുകയോ തെറ്റായരീതിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ വ്യാജമായി നികുതിയുടെ റീഫണ്ട് വാങ്ങുകയോ ചെയ്യുക.
6) ചരക്കു സേവന-നികുതി വെട്ടിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജമായി കണക്കുബുക്കുകൾ തയാറാക്കുകയോ അധികാരികളുടെ മുന്‍പാകെ ഹാജരാക്കുകയോ ചെയ്യുക.
7) ചരക്കുസേവനനികുതിവകുപ്പിലെ ഉദ്യോഗസ്ഥനെ സ്വന്തം ജോലിചെയ്യുന്നതിൽ തടസപ്പെടുത്തുക.
8)സർക്കാരിലേക്കു കണ്ടുകെട്ടേണ്ടതാണെന്നു ബോധ്യമുള്ള ചരക്കുകൾ വാങ്ങുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ട്രാൻസ്പോർട്ട് ചെയ്യുകയോ ഒളിപ്പിക്കുകയോ അതുമായി ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ ചെയ്യുക.
9) നിയമവിരുദ്ധം ആണ് എന്ന് അറിഞ്ഞുകൊണ്ടുചിലതരം സേവനങ്ങൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യുക.
10) തെളിവുകൾ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുക.
11) ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പടുന്പോൾ ശരിയായ വിവരങ്ങൾ നൽകാതിരിക്കുകയോ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക.
12) മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും തെറ്റുകൾ ചെയ്യുകയോ ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുക.
തെറ്റുകൾ രണ്ടാം പ്രാവശ്യവും ആവർത്തിച്ചാൽ അഞ്ചു വർഷംവരെയുള്ള തടവും പിഴയുമാണ് ശിക്ഷ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
വിയറ്റ്ജെറ്റ്: 50% കിഴിവ്
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
പവന് 320 രൂപ വര്‍ധിച്ചു
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
പവന് 320 രൂപ കുറഞ്ഞു
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
എയര്‍ടെലും ഗൂഗിളും ധാരണയില്‍
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
പ്രിന്ററുകൾ വിപണിയിലെത്തിക്കും
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
പവന് 80 രൂപ കുറഞ്ഞു
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൈവിട്ടു പോകുമോ!
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
Latest News
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്‍
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
Latest News
മർദനം; സ്വാതി മലിവാളിനെതിരെ പരാതിയുമായി ബിഭവ് കുമാര്‍
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാ...
Top