പ്രളയം പാഠമാക്കി പുനര്‍നിര്‍മാണം നടത്തും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
പ്രളയം പാഠമാക്കി പുനര്‍നിര്‍മാണം നടത്തും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
Tuesday, December 18, 2018 2:12 AM IST
കോഴിക്കോട്: പ്രളയത്തിന്‍റെ അനുഭവങ്ങള്‍ പാഠങ്ങളാക്കി പുനര്‍നിര്‍മാണം നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വാസയോഗ്യവും അല്ലാത്തതുമായ സ്ഥലങ്ങളെ ക്കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നതുപോലെ അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെയായിരുന്നു വീടും കെട്ടിടവും നിര്‍മിച്ചിരുന്നത്.

ഇനി ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കും വിധത്തിലുള്ള പുനര്‍നിര്‍മാണമാണ് നടത്തേണ്ടത്. പശ്ചിമഘട്ട മേഖലയില്‍ ഉരുള്‍പൊട്ടലിലും തീരദേശമേഖലയില്‍ പ്രളയത്തിലും പലരുടെയും ഭൂമിയും വീടും ഒലിച്ചുപോയിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വയനാട്ടിലും ഇടുക്കിയിലുമാണ് കൂടുതലായും ഭൂമി ഒലിച്ചുപോയത്.പ്രളയത്തത്തുടര്‍ന്നു ദുരിതാശ്വാസ ക്യാമ്പില്‍ ഇനിയും 900 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.