വിദ്യാഭ്യാസ കാഷ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
Friday, May 24, 2019 12:33 AM IST
തിരുവനന്തപുരം: സഹകരണസംഘം ജീവനക്കാരുടെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2018-19 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആൻഡ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് കരസ്ഥമാക്കിയവർക്കും ബിടെക്, എംടെക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഎസ്, എംഡി, എംഡിഎസ് എന്നീ പ്രഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും വിദ്യാഭ്യാസ കാഷ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കൂടാതെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കൻഡറി/ഹയർസെക്കൻഡറി തലത്തിൽ ‘എ’ഗ്രേഡ് കരസ്ഥമാക്കിയവർക്കും സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർഥികൾക്കും, അന്തർസർവകലാശാലതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളജ് വിദ്യാർഥികൾക്കും, എർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡിന് അപേക്ഷിക്കാം. സ്റ്റേറ്റ് ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി എന്നീ സിലബസുകളിൽ പഠിച്ച് എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ+/എ1 ഗ്രേഡ് ലഭിച്ചവരുടെയും പ്ലസ്ടു വിന് 90 ശതമാനം മാർക്ക് നേടിയവരുടെയും അപേക്ഷകളാണ് കാഷ് അവാർഡിന് പരിഗണിക്കുക.

വിഎച്ച്എസ്ഇ, എച്ച്ഡിസി & ബിഎം, ജെഡിസി എന്നി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കും മറ്റ് പ്രഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെയും പരിഗണിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാനതിയതി ജൂലൈ 31 .

അപേക്ഷകൾ അയക്കേണ്ട വിലാസം: അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പി.ബി. നമ്പർ-112, സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1.നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് (0471-2460339), കണ്ണൂർ (0497-2708370), തൃശൂർ (0487-2444266), എറണാകുളം (0484-2535693), തിരുവനന്തപുരം (0471-2460440) എന്നീ റീജണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. കൂടാതെ www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.