കോവിഡ് പ്രതിരോധമരുന്ന് സർക്കാർ മെഡിക്കൽ കോളജുകളിൽ കെട്ടിക്കിടക്കുന്നു
കോവിഡ് പ്രതിരോധമരുന്ന് സർക്കാർ  മെഡിക്കൽ കോളജുകളിൽ കെട്ടിക്കിടക്കുന്നു
Wednesday, July 28, 2021 2:21 AM IST
തിരുവനന്തപുരം: 20 കോടിയിലധികം വരുന്ന കോവിഡ് പ്രതിരോധ മരുന്നുകൾ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. അടുത്ത മാസം 31നു കാലാവധി അവസാനിക്കുന്നതാണ് ഈ മരുന്നുകൾ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 60,000 രൂപ ഈടാക്കുന്ന ജർമൻ സർക്കാർ ഇന്ത്യക്ക് നൽകിയ മോണോക്ലോണൽ ആന്‍റിബോഡി കോക്‌ടെയ്ൽ വാക്സിനാണ് ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത്.

കേന്ദ്രസർക്കാർ 2,355 വയൽ (കുപ്പി) മരുന്നാണ് കേരളത്തിനു നൽകിയത്. 4,710 രോഗികൾക്ക് ഉപയോഗിക്കാവുന്ന ഈ വാക്സിൻ സംസ്ഥാനത്ത് ഇതുവരെ 800 പേർക്കു മാത്രമാണു നൽകിയത്. ഈ മരുന്ന് അലർജിക്കു കാരണമായേക്കാമെന്ന വിദഗ്ധ സമിതിയിലെ ചിലരുടെ അഭിപ്രായത്തെ തുടർന്നാണ് വാക്സിൻ നൽകേണ്ട എന്ന് സർക്കാർ തീരുമാനിച്ചത്. അതേ സമയം, സ്വകാര്യ ആശുപത്രികളിൽ ഈ വാക്സിൻ വിതരണം ഇപ്പോഴും തുടരുന്നു. ഇതുവരെയും വാക്സിൻ സ്വീകരിച്ചവർക്ക് അലർജിയോ മറ്റു പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.