ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
Monday, March 18, 2024 2:49 AM IST
തൃശൂർ: പതിറ്റാണ്ടുകളായി കൃഷിയിറക്കുന്ന ഭൂമിയിൽനിന്നു കർഷകരെ കുടിയിറക്കാൻ ശ്രമിക്കുന്നവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നു കർഷക ഉച്ചകോടി. വിദേശരാജ്യങ്ങളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതുപോലെ കേരളത്തിലും നിയന്ത്രണമുണ്ടാകണം.

വനത്തിനു താങ്ങാവുന്ന വന്യജീവികളെ നിലനിർത്തി, ഭക്ഷ്യയോഗ്യമായ മറ്റു മൃഗങ്ങളെ കൊന്നു ഭക്ഷിക്കാനുള്ള അനുമതി നൽകണമെന്നും തൃശൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച കർഷക ഉച്ചകോടി ആവശ്യപ്പെട്ടു.

ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഇപ്പോഴുള്ള വനനിയമമനുസരിച്ചു കർഷകർ വെടിവച്ചു കൊല്ലുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. കൃഷി, റവന്യു, സിവിൽ സപ്ലെസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐയുടെ മന്ത്രിമാർ കർഷകരെ നേരിട്ടു ബാധിക്കുന്ന ഉത്തരവുകളാണു പുറപ്പെടുവിച്ചത്. ഇവരെ തുറന്നുകാട്ടുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും സമ്മേളനം വ്യക്തമാക്കി.


തെറ്റായ പരിസ്ഥിതി ബോധത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനിർമാണങ്ങൾ കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുകയും കർഷക, ആദിവാസി സമൂഹത്തിനു ദോഷം വരുത്തുകയുമാണ് ചെയ്യുന്നതെന്നു യോഗം വിലയിരുത്തി.

കർഷക ഉച്ചകോടി ചെയർമാൻ ഡിജോ കാപ്പൻ, വൈസ് ചെയർമാൻ കെ.വി. ബിജു, അതിജീവന പോരാട്ടവേദിയുടെ റസാഖ് ചൂരവേലി, രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബിനോയി തോമസ്, അഡ്വ. ടി.യു. ബാബു, അഡ്വ. ജോണി. കെ. ജോര്‍ജ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവരടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക സംഘടനകളിൽനിന്നുള്ള 256 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.