മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
Tuesday, March 19, 2024 2:19 AM IST
ബെന്നി ചിറയില്‍

ചങ്ങനാശേരി: ബെനഡിക്ട് 16-ാമന്‍ മാർപാപ്പ സീറോമലബാര്‍ സഭയുടെ കിരീടമെന്നുമാര്‍ ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചതിനു താന്‍ സാക്ഷിയാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുർബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. ഇറ്റാലിയന്‍ ഭാഷയില്‍ മാര്‍പാപ്പ പറഞ്ഞ വിശേഷണം തൊട്ടടുത്തുനിന്ന താനാണ് പവ്വത്തില്‍ പിതാവിന് തര്‍ജ്ജമ ചെയ്തു നല്‍കിയതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.

2011 ഏപ്രിലില്‍ ബെനഡിക്ട് 16-ാമന്‍ പാപ്പായെ സന്ദര്‍ശിക്കുന്നതിനായി മറ്റ് സീറോമലബാര്‍ ബിഷപ്പുമാര്‍ക്കൊപ്പം താനും റോമില്‍ എത്തിയിരുന്നു. പവ്വത്തില്‍ പിതാവ് തന്‍റെ തൊട്ടടുത്തുണ്ടായിരുന്നു. സവിശേഷമായ സ്‌നേഹമാണ് ബനഡിക്ട് പാപ്പാ മാര്‍ പവ്വത്തിലിനോട് കാട്ടിയതെന്നും മാര്‍ തട്ടില്‍ അനുസ്മരിച്ചു.


വേരുകളോട് വളരെ അടുപ്പം പുലര്‍ത്തിയ സഭാപിതാവായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളിന്‍റെയും സ്വാതന്ത്ര്യദിനത്തിന്‍റെയും തലേന്നായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമെന്നും യൗസേപ്പ് പിതാവിന്‍റെ മരണത്തിരുനാളിനു തലേന്നാണ് അദ്ദേഹം കാലംചെയ്തതെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.