പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
Tuesday, March 19, 2024 2:52 AM IST
കണ്ണൂർ: കാസർഗോഡ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പു പരിപാടിയിൽ ഉദ്ഘാടകയായി എത്തിയ പദ്മജ വേണുഗോപാലിനെ അപമാനിച്ചെന്നും അവരോട് തനിക്ക് നീരസമാണെന്നുമുള്ള വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നു ബിജെപി ദേശീയസമിതിയംഗം സി.കെ. പദ്മനാഭൻ.

കാസർഗോഡ് തെരഞ്ഞെടുപ്പ് പരിപാടി പദ്മജ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്പോൾ സി.കെ. പദ്മനാഭൻ കസേരയിൽനിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ തന്‍റെ പ്രതിഷേധവും നീരസവും വ്യക്തമാക്കിയെന്ന വാർത്തകൾ സംബന്ധിച്ചാണ് സി.കെ. പദ്മനാഭൻ വിശദീകരണം നൽകിയത്.

കേരള യൂണിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആത്മഹത്യ ചെയ്ത കണ്ണൂരിലെ നൃത്താധ്യാപകൻ ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനപ്രസംഗത്തിലായിരുന്നു സി.കെ. പദ്മനാഭന്‍റെ പ്രതികരണം.


‘പദ്മജ പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തുന്പോൾ ഞാൻ ഏതാണ്ട് ഒരു മണിക്കൂറോളം പ്രസംഗിച്ചുവരികയായിരുന്നു. ഒരു മണിക്കൂറോളം പ്രസംഗിച്ച ക്ഷീണത്താൽ കസേരയിൽ ഇരുന്ന് കുടിക്കാനായി വെള്ളത്തിന് ആവശ്യപ്പെട്ട സമയത്തായിരുന്നു പദ്മജ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്.

ഈ സമയം ക്ഷീണം കാരണമാണ് താൻ ഉദ്ഘാടനം നടക്കുന്നിടത്തേക്കു പോകാതിരുന്നത്. എന്നാൽ വസ്തുത അറിയാതെ ചില മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. പദ്മജയോട് അങ്ങേയറ്റത്തെ ആദരവ് പുലർത്തുന്നയാളാണ് ഞാൻ’- പദ്മനാഭൻ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.