ബിജു വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ബിജു വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Wednesday, March 27, 2024 12:46 AM IST
കൊച്ചി: ഡിവൈഎഫ്‌ഐ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റായിരുന്ന ബിജു വധക്കേസില്‍ പ്രതികളായ 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.

തൃശൂര്‍ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാർ‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് ജസ്റ്റീസ് പി.ബി. സുരേഷ്‌കുമാര്‍, ജസ്റ്റീസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. 2008 ജൂണ്‍ 30ന് പ്രതികള്‍ മാരകായുധങ്ങളുമായി ബിജുവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചുവെന്നുമാണ് കേസ്.


ഒന്നാം പ്രതി ജോബി, രണ്ടാം പ്രതി കല്ലാടന്‍ ഗിരീഷ്, ആറാം പ്രതി ശ്രീകുമാര്‍, ഏഴാം പ്രതി ഉണ്ണിക്കൃഷ്ണന്‍, എട്ടാം പ്രതി അജിതന്‍ എന്നിവര്‍ ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് ഗൂഢാലോചന നടത്തി മറ്റു പ്രതികളുടെ സഹായത്തോടെ ബിജുവിനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.