നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
Thursday, March 28, 2024 2:20 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ തുടരന്വേഷണത്തിലെ രേഖകൾ നൽകാൻ കഴിയില്ലെന്നു സർക്കാർ. സാക്ഷികളുടെ പേരുകൾ, രേഖകളുടെ പട്ടിക എന്നിവ അടങ്ങിയ റിപ്പോർട്ട് പ്രതിഭാഗത്തിന് നൽകി. ഇതിന്‍റെ വിശദാംശങ്ങൾ നൽകേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ സർക്കാർ അഭിഭാഷകൻ ഉറച്ചു നിന്നു.

എന്നാൽ സുപ്രീംകോടതിയുടെ നിർദേശമനുസരിച്ചു വിചാരണ തുടങ്ങുന്നതിനു മുൻപ് എല്ലാ രേഖകളും പ്രതികൾക്ക് നൽകണമെന്നാണു നിയമം എന്ന് പ്രതിഭാഗം മറുപടി നൽകി. ഇരു വാദങ്ങളും പരിഗണിച്ച കോടതി ഏപ്രിൽ എട്ടിന് ഇതിൽ വിശദമായ വാദം കേൾക്കാമെന്നു നിർദേശിച്ചു.


തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികൾ എല്ലാവരും കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മുഴുവൻ പ്രതികളുടെയും അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.