പാർട്ടിയിൽ പിളർപ്പ് അനുവദിക്കില്ലെന്നു മുലായം സിംഗ്
പാർട്ടിയിൽ പിളർപ്പ് അനുവദിക്കില്ലെന്നു മുലായം സിംഗ്
Wednesday, January 11, 2017 2:28 PM IST
ലക്നോ: സമാജ്‌വാദി പാർട്ടി പിളരാൻ അനുവദിക്കില്ലെന്ന് മുലായം സിംഗ് യാദവ്. പാർട്ടിയ്ക്കുള്ളിലെ തർക്കത്തിൽ നിന്ന് വിട്ടുനിൽക്കാൻ മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് മുലായം ഉപദേശിക്കുകയും ചെയ്തു. ഡൽഹിയിലേക്കു പുറപ്പെടുംമുമ്പ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ അഖിലേഷ് പക്ഷക്കാരനായ രാം ഗോപാൽ യാദവിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

“മറ്റൊരു പാർട്ടിയുടെ പ്രസിഡന്‍റുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയത് ആരാണെന്ന് എനിക്കറിയാം. സ്വന്തം മകനെയും മകളെയും സംരക്ഷിക്കാനാണ് അയാ‍ളുടെ ശ്രമം” മുലായം പറഞ്ഞു. തർക്കത്തിന് നിൽക്കരുതെന്നാണു മറുപക്ഷത്തോട് അഭ്യർഥിക്കാനുള്ളത്. പാർട്ടിയിൽ ഐക്യം വേണമെന്നതാണ് എന്‍റെ നിലപാട്. പുതിയ പാർട്ടി ഉണ്ടാക്കുകയോ പാർട്ടി ചിഹ്നം മാറ്റുകയോ ചെയ്യില്ല. അഖില ഭാരതീയ സമാജ്‌വാദി പാർട്ടി രൂപവത്കരിച്ചത് ആരാണെന്നും ചിഹ്നമായി മോട്ടോർ സൈക്കിൾ തീരുമാനിച്ചതും ആരാണെന്ന് എനിക്കറിയാം-മുലായം പറഞ്ഞു.


പാർട്ടി പ്രസിഡന്‍റാണെന്ന അഖിലേഷിന്‍റെ അവകാശവാദത്തിന് ഇടറിയ ശബ്ദത്തോടെയായിരുന്നു മറുപടി. “ഇനി എന്താണ് അവശേഷിക്കുന്നത്. പ്രവർത്തകർ മാത്രമാണ് ഇനി ഒപ്പമുള്ളത്. അഖിലേഷാണ് ഇപ്പോൾ മുഖ്യമന്ത്രി. അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രി. പാർട്ടിക്കുവേണ്ടി ഏറെ കഷ്ടപ്പെട്ട നേതാവാണു ശിവ്‌പാൽ”-മുലായം പറഞ്ഞു.

സമാജ്‌വാദി പാർട്ടിയുടെ യുപി ഘടകം പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ശിവ്‌പാലിനെ നീക്കണമെന്നാണു അഖിലേഷിന്‍റെ ആവശ്യം. അമർസിംഗിനെ പുറത്താക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇതുരണ്ടും മുലായം നിരസിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.