കമൽഹാസൻ വിജയകാന്തിനെ സന്ദർശിച്ചു
കമൽഹാസൻ വിജയകാന്തിനെ സന്ദർശിച്ചു
Tuesday, February 20, 2018 1:00 AM IST
ചെന്നൈ: തന്‍റെ രാഷ്‌ട്രീയപാർട്ടി പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന സിനിമാതാരം കമൽഹാസൻ ഇന്നലെ നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിനെ സന്ദർശിച്ചു ചർച്ച നടത്തി. ഞായറാഴ്ച സൂപ്പർതാരം രജനീകാന്തിനെയും രാത്രി ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെയും കമൽ സന്ദർശിച്ചിരുന്നു.ഇന്നലെ രാവിലെ കോയന്പേട്ടിലെ ഡിഎംഡികെ ഓഫീസിലെത്തിയാണു വിജയകാന്തിനെ കമൽ കണ്ടത്. വളരെ നാളുകൾക്കുശേഷമാണു വിജയകാന്തിനെ കാണുന്നത്.


രാഷ്‌ട്രീയത്തിൽ എന്നേക്കാൾ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. രാഷ്‌ട്രീയപാർട്ടി രൂപവത്കരിക്കുന്നതിനുമുന്പ് വിജയകാന്തിന്‍റെ അനുഗ്രഹം വാങ്ങണമെന്നു തോന്നി. ആരോഗ്യവിവരവും തിരക്കി-കമൽഹാസൻ പറഞ്ഞു.

ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാകും തന്‍റേതെന്നു കമൽ പറഞ്ഞു. ഫെബ്രുവരി 21നു കമൽഹാസന്‍റെ രാഷ്‌ട്രീയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.