ഇന്ത്യ-ചൈന ബന്ധം: അഭിപ്രായവ്യത്യാസം തർ‌ക്കമാക്കി വളർത്തരുതെന്നു പ്രതിരോധമന്ത്രി
ഇന്ത്യ-ചൈന ബന്ധം: അഭിപ്രായവ്യത്യാസം തർ‌ക്കമാക്കി വളർത്തരുതെന്നു പ്രതിരോധമന്ത്രി
Monday, November 12, 2018 12:46 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾക്ക് ആഹ്വാനം നൽകി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വിവിധവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കമായി മാറാൻ അനുവദിക്കരുതെന്നു പറഞ്ഞ പ്രതിരോധമന്ത്രി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും നിർദേശിച്ചു. മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കുമായാണ് ഇരുരാജ്യങ്ങളും കൈകോർക്കേണ്ടത് -അരുണാചലിലെ മുൻ ആർഎസ്എസ് നേതാവ് റുതും കാംഗോയുടെ അനുസ്മരണാർഥം ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചു പ്രഭാഷണം നടത്തവേ അവർ പറഞ്ഞു.


അതിർത്തി സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ, വ്യാപാരമായി ബന്ധപ്പെട്ട തർക്കം, ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാ സാന്നിധ്യം എന്നിവയിലെല്ലാം ഇരുരാജ്യങ്ങൾക്കും വ്യത്യസ്തമായ നിലപാടുകളുണ്ട്. നിരന്തരചർച്ചകളിലൂടെയാണ് ഇവ പരിഹരിക്കേണ്ടത്. മത്സരബുദ്ധി സാധാരണമാണ്, എന്നാൽ, ആ മത്സരം സംഘർഷത്തിലേക്കു വളരരുത്. ചർച്ചയിലൂടെയും സമാധാനപരമായ സഹകരണത്തിലൂടെയുമാണു പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്- നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.