മറ്റു പാർട്ടികൾ ആവശ്യപ്പെട്ടാൽ നിതീഷ്കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു ജെഡി-യു അധ്യക്ഷൻ
മറ്റു പാർട്ടികൾ ആവശ്യപ്പെട്ടാൽ നിതീഷ്കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു ജെഡി-യു അധ്യക്ഷൻ
Saturday, August 20, 2022 12:53 AM IST
ന്യൂഡൽഹി: മറ്റു പാർട്ടികൾ ആവശ്യപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രിസ്ഥാനാർഥിയാകുമെന്നു ജെഡി-യു അധ്യക്ഷൻ ലാലൻ സിംഗ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ യോജിപ്പിക്കുക എന്നതാണ് ഇപ്പോൾ നിതീഷ്കുമാറിന്‍റെ മുഖ്യ ലക്ഷ്യമെന്ന് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ നിതീഷ് ശ്രമിക്കുന്നില്ല. എന്നാൽ, മറ്റു പാർട്ടികൾ ഈ ആവശ്യമുന്നയിച്ചാൽ അതു പരിഗണിക്കും. പ്രധാനമന്ത്രിയാകാൻ സർവഥാ യോഗ്യനാണ് നിതീഷ്കുമാർ.


ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് തേടിയശേഷം നിതീഷ്കുമാർ ഡൽഹിയിൽ വിവിധ പാർട്ടി നേതാക്കളെ കാണും. - ലാലൻ സിംഗ് പറഞ്ഞു. നിതീഷ്കുമാറിന്‍റെ ഉറ്റ അനുയായി ആണ് സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.