മുംബൈ സ്ഫോടനപരന്പര: നഷ്ടപരിഹാരത്തിനു നടപടി
മുംബൈ സ്ഫോടനപരന്പര: നഷ്ടപരിഹാരത്തിനു നടപടി
Monday, March 18, 2024 1:14 AM IST
മുംബൈ: മുംബൈയിൽ 1992 ൽ ഉണ്ടായ വർഗീയകലാപത്തിലെയും തൊട്ടടുത്തവർഷത്തെ സ് ഫോടന പരന്പരയിലെയും ഇരകളിൽ നഷ്ടപരിഹാരം ലഭിക്കാത്തവരെ കണ്ടെത്തുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ശ്രമം തുടങ്ങി.

കലാപങ്ങളിൽ കാണാതായവരുടെ ബന്ധുക്കൾ അടുത്തമാസം അതതു ജില്ലാ കളക്ടർമാരെ കണ്ട് വിവരം ബോധിപ്പിക്കണമെന്നു സർക്കാർ നിർദേശിച്ചു. നഷ്ടപരിഹാരം നല്കാൻ ത്വരിത നടപടിവേണമെന്ന് 2022 നവംബറിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.


1992ലെ മുംബൈ കലാപത്തിൽ 900 പേരാണ് മരിച്ചത്. 168 പേരെ കാണാതായി. 1993 മാർച്ച് 12ന് മുംബൈയിൽ 13 സ്ഫോടനപരന്പരകളിലായി 257 പേർ കൊല്ലപ്പെട്ടതായാണു വിവരം. 1998ൽ സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.