ഗുജറാത്തിൽ ഹോസ്റ്റലിൽ നിസ്കരിച്ചതിന് വിദേശ വിദ്യാർഥികളെ ആക്രമിച്ചു
ഗുജറാത്തിൽ ഹോസ്റ്റലിൽ നിസ്കരിച്ചതിന്  വിദേശ വിദ്യാർഥികളെ ആക്രമിച്ചു
Monday, March 18, 2024 1:14 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ നിസ്കരിച്ച വിദേശ വിദ്യാർഥികൾക്കു നേരേ ആൾക്കൂട്ട ആക്രമണം. എ ബ്ലോക്ക് ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 10.50നായിരുന്നു സംഭവം. പരിക്കേറ്റ അഞ്ചു വിദ്യാർഥികൾ ചികിത്സയിലാണ്. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിക്കും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള രണ്ടു വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.

നോന്പാചരണത്തിന്‍റെ ഭാഗമായി വിദ്യാർഥികൾക്കു നിസ്കരിക്കാനായി ഹോസ്റ്റലിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മോസ്കിൽ പോയി നിസ്കരിക്കാൻ ആക്രോശിച്ചുകൊണ്ടാണ് ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്. കല്ലെറിയുന്നതും സർവകലാശാലയിലെ ഒരു ജീവനക്കാരെ മർദിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാൻ, തജിക്കിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള മുന്നൂറോളം വിദ്യാർഥികളാണ് സർവകലാശാലയിലുള്ളത്. ഇവരിൽ 75 പേർ അതിക്രമം നടന്ന ഹോസ്റ്റലിലെ എ ബ്ലോക്കിലാണുള്ളത്.

കുറ്റവാളികൾക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്‌വി ഡിജിപിക്ക് നിർദേശം നൽകിയതിനെത്തുടർന്ന് അഹമ്മദാബാദ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 25 പേരാണ് അക്രമത്തിനു പിന്നിലെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. 

മുദ്രാവാക്യം മുഴക്കിക്കൊണ്ടാണു ആൾക്കൂട്ടം ഹോസ്റ്റലിനുള്ളിലേക്ക് എത്തിയതെന്ന് അഫ്ഗാനി‌സ്ഥാനിൽനിന്നുള്ള വിദ്യാർഥി പറഞ്ഞു. മുറിയിൽ കയറിയും അവർ വിദ്യാർഥികളെ ആക്രമിച്ചു. മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും തകർത്ത ആൾക്കൂട്ടം ഹോസ്റ്റലിനു പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളും തകർത്തശേഷമാണു സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും വിദ്യാർഥി പറഞ്ഞു.

കർശന നടപടിയെന്നു വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് വിദേശകാര്യമന്ത്രാലയം. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കും. അക്രമികൾക്കെതിരേ കർശന നടപടിയുണ്ടാകും. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗുജറാത്ത് സർക്കാർ നടപടിയെടുത്തതായും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.