അനുനയം ഫലിച്ചില്ല; ഈശ്വരപ്പ ശിവമോഗയിൽ വിമതനായി മത്സരിക്കും
അനുനയം ഫലിച്ചില്ല;    ഈശ്വരപ്പ ശിവമോഗയിൽ വിമതനായി മത്സരിക്കും
Monday, March 18, 2024 1:50 AM IST
ശിവമോഗ: കർണാടകയിൽ ബിജെപിക്കു തലവേദനയായി മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെ വിമതനീക്കം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പയെ പരസ്യമായി വെല്ലുവിളിച്ച് ശിവമോഗയിൽ വിമതനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഈശ്വരപ്പ. മകൻ കെ.ഇ. കാന്തേഷിനു ഹാവേരി സീറ്റ് നൽകാത്തതാണു മുതിർന്ന നേതാവിനെ ചൊടുപ്പിച്ചത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള രാധാ മോഹൻ ദാസ് അഗർവാൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും രാഷ്‌ട്രീയം ചർച്ച ചെയ്തില്ലെന്നും അഗർവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞുവെങ്കിലും യെദിയൂരപ്പയ്ക്കെതിരേ നടപടിയില്ലെങ്കിൽ പിന്മാറില്ലെന്ന് ഈശ്വരപ്പ ഉറച്ചുനിൽക്കുകയാണെന്നാണു സൂചനകൾ.

യെദിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിലെ ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിവമോഗയിൽ രാഘവേന്ദ്രയ്ക്കായി വോട്ട് അഭ്യർഥിക്കാനെത്തും. ഇതു മുന്നിൽക്കണ്ടാണ് ഇന്നലെത്തെ ചർച്ചകൾ. പിന്മാറില്ലെന്ന് ആവർത്തിച്ച ഈശ്വരപ്പ തന്‍റെ മനസ് മാറ്റാനാകില്ലെന്നും പറഞ്ഞതോടെ കേന്ദ്ര ഇടപെടലും പരാജയപ്പെട്ടു.


നടൻ ശിവരാജ് കുമാറിന്‍റെ ഭാര്യ ഗീതാ ശിവരാജ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിൽ ത്രികോണപോരാട്ടം ഇതോടെ ഉറപ്പായി. ഇളയ മകൻ വിജയേന്ദ്രയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുകയും രാഘവേന്ദ്രയ്ക്ക് ശിവമോഗയിൽ വീണ്ടും ടിക്കറ്റ് നൽകുകയും ചെയ്തതോടെ സംസ്ഥാന ബിജെപി യെദിയൂരപ്പയുടെ കുടുംബസ്വത്തായി മാറിയെന്നാണ് ഈശ്വരപ്പയുടെ ആരോപണം. പ്രധാനമന്ത്രി മോദി ഇന്നു ശിവമോഗയിൽ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാനനേതൃത്വം സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.