ഡൽഹി മദ്യനയ കേസ്: കെ. കവിത 100 കോടി രൂപ ആപ് നേതാക്കൾക്കു നൽകിയെന്ന് ഇഡി
ഡൽഹി മദ്യനയ കേസ്: കെ. കവിത 100 കോടി രൂപ ആപ് നേതാക്കൾക്കു നൽകിയെന്ന് ഇഡി
Tuesday, March 19, 2024 1:50 AM IST
ന്യൂഡൽഹി/ഹൈദരാബാദ്: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെ.കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെ പ്രമുഖ ആപ് നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്ന് എൻഫോഴ്മെന്‍റ് ഡ‍യറക്ടറേറ്റ്.

മദ്യനയം അനുകൂലമാക്കുന്നതിനു കവിത നൂറുകോടിയോളം രൂപ ആപ് നേതാക്കൾക്കു കൈക്കൂലിയായി നൽകി. മദ്യത്തിന്‍റെ മൊത്തക്കച്ചവടക്കാരിൽ നിന്നുള്ള കോഴയാണ് ആം ആദ്മി നേതാക്കളുടെ കൈവശം എത്തിയതെന്നും ഇഡി ആരോപിക്കുന്നു.

ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ ഉൾപ്പെടെ 245 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ തുടങ്ങി 15 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഭാഗമായി 18.79 കോടി രൂപ കണ്ടുകെട്ടി. അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.


തെലുങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗവും മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കവിതയെ വെള്ളിയാഴ്ച ഹൈദരാബാദിൽ നിന്നാണ് ഇഡി കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ സർക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്‍റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. മദ്യവ്യാപാരികളുടെ സംഘമായ സൗത്ത് ഗ്രൂപ്പിനുവേണ്ടിയാണ് കവിത പ്രവർത്തിച്ചതെന്നും അവർ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.