രാഹുൽ ഗാന്ധിയുടെ ‘ശക്തി’പ്രയോഗത്തിൽ വാക്പോര്
രാഹുൽ ഗാന്ധിയുടെ ‘ശക്തി’പ്രയോഗത്തിൽ വാക്പോര്
Tuesday, March 19, 2024 1:50 AM IST
ജഗ്തിയാൽ/ന്യൂഡൽഹി: ശക്തിക്കെതിരേയുള്ള പോരാട്ടമെന്ന പരാമർശത്തോടു രൂക്ഷമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തക്കമറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

എല്ലാ അമ്മമാരും പെൺകുട്ടികളും തനിക്ക് ശക്തിയുടെ രൂപമാണെന്നും അവരുടെ സുരക്ഷയ്ക്കായി ജീവൻതന്നെ ബലിയർപ്പിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. തെലുങ്കാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ശക്തി പരാമർശത്തിന്‍റെ പേരിൽ മോദിയുടെ വിമർശനം.

ഏതെങ്കിലും വിശ്വാസപരമായ ശക്തിയെയല്ല മറിച്ച് അനീതിയുടെയും അഴിമതിയുടെയും നുണപ്രചാരണത്തിന്‍റെയും ശക്തിയെക്കുറിച്ചാണ് താൻ പറഞ്ഞതെന്നു രാഹുൽ വിശദീകരിച്ചു. പ്രധാനമന്ത്രി വാക്കുകൾ വളച്ചൊടിച്ചുവെന്നും സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം ആരോപിച്ചു.

“മോദിജിക്ക് എന്‍റെ വാക്കുകൾ ഇഷ്ടമല്ല. ഞാൻ സംസാരിക്കുന്നത് വളച്ചൊടിച്ച് അവയുടെ അർഥം മാറ്റാൻ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു. കാരണം ഞാൻ ഒരു ഗൗരവമേറിയ സത്യമാണ് സംസാരിച്ചതെന്ന് അദേഹത്തിനറിയാം. ‘ശക്തി’ (അധികാരം) എന്ന് ഞാൻ സൂചിപ്പിച്ചത് മോദിയുടെ മുഖംമൂടിയെയാണ്.

ഞങ്ങൾ അതിനെതിരേ പോരാടുകയാണ്. ആ ‘ശക്തി’’ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ എഴുതിത്തള്ളുന്നു. അതേ ശക്തിതന്നെ ഇന്ത്യയുടെ സ്ഥാപനങ്ങൾ, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായം, ഭരണഘടനാ ഘടന എന്നിവയും പിടിച്ചെടുത്തിരിക്കുന്നു.


പണപ്പെരുപ്പം നിയന്ത്രിക്കാതെ രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുകയും ആ ശക്തിയുടെ ശക്തി വർധിപ്പിക്കുന്നതിനായി രാജ്യത്തിന്‍റെ സന്പത്ത് ലേലം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞാൻ അതിനെതിരേ ശബ്ദമുയർത്തുന്പോഴെല്ലാം മോദിയും അദ്ദേഹത്തിന്‍റെ നുണകളുടെ യന്ത്രവും അസ്വസ്ഥനാകുന്നതും -രാഹുൽ പറഞ്ഞു. മോദിക്കെതിരായ പോരാട്ടം വ്യക്തിപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽവച്ചാണ് രാഹുൽ ഗാന്ധി ശക്തിപരാമർശം നടത്തിയത്. ശക്തിക്കെതിരായാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടമെന്നായിരുന്നു പരാമർ‌ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.