ക്ഷേത്ര കമ്മിറ്റിയിൽ മുസ്‌ലിം; വിവാദം ഊതിക്കത്തിച്ച് ബിജെപി
ക്ഷേത്ര കമ്മിറ്റിയിൽ മുസ്‌ലിം;  വിവാദം ഊതിക്കത്തിച്ച് ബിജെപി
Thursday, May 9, 2024 1:19 AM IST
ബംഗളൂരു: ബംഗളൂരുവിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടയാൾക്കു ചുമതല നൽകിയതിൽ വിവാദം.

ബംഗളൂരു റൂറലിലെ ഹോസ്കോട്ടെ ഫോർട്ടിലുള്ള അവിമുക്തേശ്വര ബ്രഹ്മോത്സവ കമ്മിറ്റിയിൽ അഹിന്ദുവിനെ ഉൾപ്പെടുത്തിയതിലാണു വിവാദം. ബിജെപി ഈ നടപടിയെ അപലപിച്ച് രംഗത്തെത്തി.

ഹോസ്കോട്ടെ അവിമുക്തേശ്വര ക്ഷേത്രത്തിന്‍റെ വികസന കമ്മിറ്റിയിലാണ് അഹിന്ദുവിനെ ഉൾപ്പെടുത്തിയത്. 12 പേരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള എംഎൽഎ ശരത് ബച്ചെഗൗഡയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തഹസീൽദാർ ആണു കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ മുസ്‌ലിം വിഭാഗത്തിൽപ്പെ‌ട്ട നവാസ് എന്നയാളും ഉൾപ്പെട്ടതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ അഹിന്ദുക്കളെ നിയമിച്ച് ക്ഷേത്ര ഭരണത്തിലും സ്വത്തുക്കളിലും നിയന്ത്രണം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നതെന്നു ബിജെപി ആരോപിച്ചു. കർണാടകയിലെ ക്ഷേത്രത്തിലെ പരീക്ഷണം ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലേക്കും വ്യാപിക്കുമെന്ന് ഭയപ്പെടുന്നതായും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.