കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
Tuesday, May 7, 2024 6:46 AM IST
ബംഗുളൂരു: കർണാടകയിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 26 കാരനായ വിചാരണ തടവുകാരൻ ജീവനൊടുക്കി. മുഹമ്മദാ നൗഫൽ എന്നയാളാണ് തൂങ്ങി മരിച്ചത്.

മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നിരവധി തവണ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. വെൻലോക്ക് ആശുപത്രിയിലെ ജയിൽ വാർഡിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.


ഇയാളെ മറ്റ് അന്തേവാസികൾക്കൊപ്പം വാർഡിൽ താമസിപ്പിച്ചെങ്കിലും സീലിംഗിൽ തൂങ്ങി മരിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<