കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ രണ്ട് പോലീസുകാരെ പ്രതി ചേർത്തു. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്.

കേസിൽ ആകെ 12 പ്രതികളായി. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്‍റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റീൻ ഫുട്‌ബോള്‍ ടീമിന്‍റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.