സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
സഹ. സംഘത്തിൽനിന്ന് കോടികളുമായി  സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
Wednesday, May 15, 2024 1:39 AM IST
കാസര്‍ഗോഡ്: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍നിന്നു 4,75,99,907 രൂപയുമായി സെക്രട്ടറി ഒളിവില്‍.

മുള്ളേരിയയില്‍ സ്ഥിതിചെയ്യുന്ന കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ കാറഡുക്ക കര്‍മംതൊടിയിലെ കെ. രതീശന്‍ (38) ആണ് കടന്നുകളഞ്ഞത്.

സൊസൈറ്റി പ്രസിഡന്‍റ് കെ. സൂപ്പിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് ഐപിസി 409 (ബാങ്കിനോട് ക്രിമിനല്‍ വിശ്വാസലംഘനം), 420 (വഞ്ചന) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ജീവപര്യന്തം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

മൂന്നു തരത്തിലാണ് രതീശന്‍ പണം തട്ടിയെടുത്തത്. ഇല്ലാത്ത സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു ആദ്യത്തെ രീതി. അച്ഛന്‍, അമ്മ, ഭാര്യ, ബന്ധുക്കള്‍ എന്നിവരുടെ പേരിലും നിരവധി വ്യാജപേരുകളിലുമായാണ് ഇയാള്‍ പണയത്തട്ടിപ്പ് നടത്തിയത്. 1.67 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.

രണ്ടാമതായി, കേരള ബാങ്ക് പ്രവര്‍ത്തനമൂലധനമായി കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയ മൂന്നു കോടി രൂപയില്‍ 1.96 ലക്ഷം രൂപ വ്യാജപേരുകളില്‍ ചെക്കുകള്‍ നല്‍കി കൈക്കലാക്കി. മൂന്നാമതായി, ബാങ്കിലെ പണയ ഉരുപ്പടിയായ 1.96 കോടി രൂപയുടെ സ്വര്‍ണവും കവര്‍ന്നു.

2007ലാണ് ഈ സഹകരണസംഘം സ്ഥാപിതമാകുന്നത്. 2011ലാണ് രതീശന്‍ ഇവിടെ സെക്രട്ടറിയായി ജോലിക്കു കയറിയത്. തുടക്കകാലത്ത് ചെറിയ ശമ്പളം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് 40,000 രൂപയായി ഉയര്‍ന്നു.

ഈ വര്‍ഷം ഏപ്രില്‍ 29ന് നടന്ന ഓഡിറ്റിംഗിലാണ് രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് വെളിപ്പെട്ടത്. സിപിഎം പ്രാദേശിക നേതൃത്വം ഇടപെടുകയും ഒരാഴ്ചകൊണ്ട് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയും അതുവരെ ബാങ്കില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തു.


മാനനന്തവാടിയില്‍ തന്‍റെ പേരിലുള്ള നാലേക്കര്‍ സ്ഥലം വിറ്റാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നുമാണ് രതീശന്‍ അന്നു പറഞ്ഞത്. രതീശന്‍ ബാങ്കില്‍ വരില്ലെന്ന് ഉറപ്പുവരുത്താനായി ഒരു ഭരണസമിതിയംഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, മേയ് 10ന് ഈ ഭരണസമിതിയംഗം ഉച്ചഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് ബാങ്കിലെത്തിയ രതീശന്‍ അവിടെയുണ്ടായിരുന്ന പണയ ഉരുപ്പടികള്‍ മുഴുവനായും എടുത്തുകൊണ്ടുപോകുകയായിരുന്നു. 45 ഓളം പേരുടെ പണയസ്വര്‍ണം ഇതിലുണ്ടായിരുന്നു.

തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നതിനാല്‍ ബാങ്ക് അവധിയായായിരുന്നു. തിങ്കളാഴ്ച ഓഡിറ്റര്‍മാരെ വരുത്തി നടത്തിയ പരിശോധനയില്‍ പണയസ്വര്‍ണം മുഴുവന്‍ നഷ്ടപ്പെട്ടതായി മനസിലാക്കി പോലീസില്‍ പരാതി നല്‍കിയത്.

രതീശനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം നേതൃത്വം അറിയിച്ചു. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.

രതീശന്‍ നോട്ടിരട്ടിപ്പ് പോലെ ഏതെങ്കിലും മാഫിയസംഘത്തിന്‍റെ കെണിയില്‍പ്പെട്ടതാകാമെന്നാണ് പോലീസിന്‍റെ അനുമാനം. കുടുംബത്തില്‍ പണം ചെലവഴിച്ചതായി കാണാനില്ല. വിവാഹിതനും ഇരട്ടക്കുട്ടികളുടെ പിതാവുമായ രതീശന്‍ തറവാട്ടിലാണ് താമസം.

ജ്യേഷ്ഠന്‍ തടിവ്യാപാരിയും അനുജന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. ആകെയുള്ളത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറാണ്. ഗ്രാമീണ്‍ ബാങ്കില്‍നിന്നു മൂന്നുലക്ഷം രൂപ വാഹനവായ്പയെടുത്തിട്ടുണ്ട്.

ബാങ്കില്‍ ആകെയുള്ള നിക്ഷേപം ഒമ്പതു കോടി രൂപയാണ്. 11 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. രതീശന്‍ തട്ടിയെടുത്ത തുക തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്‍റെ നിലനില്പ് തന്നെ അപകടത്തിലാകുമെന്നതിനാല്‍ ഇടപാടുകാര്‍ ആശങ്കയിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.