ട്രേഡിംഗില്‍ നഷ്‌ടം; ആത്മഹത്യക്കു ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരിച്ചു
ട്രേഡിംഗില്‍ നഷ്‌ടം; ആത്മഹത്യക്കു ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരിച്ചു
Monday, August 11, 2025 6:45 AM IST
കൊച്ചി: ഷെയര്‍ ട്രേഡിംഗില്‍ നേരിട്ട സാമ്പത്തികനഷ്‌ടത്തില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോടനാട് കുറിച്ചിലക്കോട് സ്വദേശി വിജയന്‍റെ മകന്‍ വിഷ്ണുകുമാറാണു (35) മരിച്ചത്. ജൂലൈ 30ന് എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ കാറിനുള്ളില്‍ വിഷം കഴിച്ചനിലയിലാണു വിഷ്ണുകുമാറിനെ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയാണ്.

വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ട്രേഡിംഗിലേക്കു തിരിഞ്ഞ വിഷ്ണുകുമാര്‍ വലിയ നിക്ഷേപം നടത്തിയിരുന്നതായാണു വിവരം. നഷ്‌ടം നേരിട്ടതോടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ എഴുതിവച്ചശേഷം കാറുമായി എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു കണ്ടയ്‌നര്‍ റോഡില്‍ മുളവുകാട് ഭാഗത്തു ഇയാളെ കണ്ടെത്തിയത്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.


അവിവാഹിതനാണ് വിഷ്ണുകുമാര്‍. അമ്മ ബീന. ഒരു സഹോദരനും രണ്ടു സഹോദരിമാരുമുണ്ട്. വിഷ്ണു സൈബര്‍ തട്ടിപ്പിനിരയായോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.