ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
Tuesday, April 23, 2024 3:52 AM IST
ഗാസ: ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം പിന്മാറിയ ആശുപത്രിപരിസരത്തുനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂട്ടക്കുഴിമാടത്തിൽനിന്ന് ഇരുനൂറോളം മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഖാൻയൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സ് പരിസരത്ത് പലസ്തീൻ സിവിൽ ഡിഫൻസും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.

മൃതദേഹങ്ങളിൽ ഭൂരിപക്ഷവും പ്രായമായ സ്ത്രീകളുടേയും കുട്ടികളുടേയും യുവാക്കളുടേതുമായിരുന്നു. ആശുപത്രിപരിസരത്ത് തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന് അധികൃതർ പറയുന്നു.


ഏപ്രിൽ ഏഴിനാണ് ഇസ്രയേൽ സേന തെക്കൻ നഗരത്തിൽനിന്നു പിൻവാങ്ങിയത്. സൈന്യം കൊലപ്പെടുത്തിയ 700 ഓളംപേരെ ഇവിടെ അടക്കിയതായി കരുതുന്നതായി പലസ്തീൻ എമർജൻസി സർവിസ് അറിയിച്ചു.

രണ്ടാഴ്ച‌യോളമാണ് ആശുപത്രിക്കുനേരേ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. രോഗികൾ ഉൾപ്പെടെയുള്ളവരെ കൂട്ടക്കുരുതിനടത്തിയ ശേഷം കുഴിയെടുത്ത് മറവുചെ‌യ്യുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.